<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5958083655585444002</id><updated>2012-02-01T21:30:37.223+05:30</updated><category term='ആല്‍ബം'/><category term='ഓര്‍മ്മക്കുറിപ്പ്‌'/><category term='കുറിപ്പ്‌'/><category term='ഫീച്ചറുകള്‍'/><category term='ചെറുകഥകള്‍'/><category term='കുറുങ്കഥകള്‍'/><category term='എന്‍റെ   പുസ്തകങ്ങള്‍'/><category term='പുസ്തകാഭിപ്രായങ്ങള്‍'/><title type='text'>കഥാവശേഷന്‍</title><subtitle type='html'>കഥയില്ലായ്മകളുടെ ഇടം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default?max-results=100'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>22</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5958083655585444002.post-4184614118358225875</id><published>2012-01-30T21:03:00.001+05:30</published><updated>2012-01-30T21:05:11.960+05:30</updated><category scheme='http://www.blogger.com/atom/ns#' term='എന്‍റെ   പുസ്തകങ്ങള്‍'/><title type='text'>മഴമുറ്റം-പ്രകാശനം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;img border="0" height="165" src="http://3.bp.blogspot.com/-3oaCHr9qTUU/Tya1I1DQoxI/AAAAAAAAAcs/eht2kpI2GEE/s320/mazhamuttam-prakasanam.gif" width="320" /&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;മഴമുറ്റം പ്രകാശനം&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;div style="text-align: justify;"&gt;&amp;nbsp;എന്‍റെ ആദ്യ ബാലസാഹിത്യ നോവലായ മഴമുറ്റം പ്രശസ്ത നോവലിസ്റ്റ്‌ പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്യുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കവി ജയകുമാര്‍ ചെങ്ങമനാട്, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളെജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജോയ്സി ജോര്‍ജ്, സുരേഷ് കീഴില്ലം, സുരേഷ് പരിയാത്തു, മലയാള വിഭാഗം തലവന്‍ പോള്‍ വര്‍ഗീസ്‌ എന്നിവരാണ്‌ വേദിയില്‍. പുസ്തകം ഏറ്റുവാങ്ങുന്നത് യുവ കവി ജിനീഷ് ലാല്‍ രാജ്.&lt;/div&gt;&lt;div style="text-align: justify;"&gt;2007 ജനുവരി 19-ന് സെന്‍റ് പീറ്റേഴ്സ് കോളേജിലായിരുന്നു ചടങ്ങ്.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-4184614118358225875?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/4184614118358225875/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=4184614118358225875' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/4184614118358225875'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/4184614118358225875'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2012/01/blog-post_30.html' title='മഴമുറ്റം-പ്രകാശനം'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-3oaCHr9qTUU/Tya1I1DQoxI/AAAAAAAAAcs/eht2kpI2GEE/s72-c/mazhamuttam-prakasanam.gif' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-1641651405825594565</id><published>2012-01-23T22:56:00.000+05:30</published><updated>2012-01-23T22:56:00.513+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്‌'/><title type='text'>കവി ലൂയിസ്‌ പീറ്ററിനെ പറ്റി വിശകലനത്തില്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-fLeZ4K3MWzw/Tx2XYdX5m6I/AAAAAAAAAbU/I1QwFOymLNI/s1600/visakalanam.gif" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-fLeZ4K3MWzw/Tx2XYdX5m6I/AAAAAAAAAbU/I1QwFOymLNI/s320/visakalanam.gif" width="211" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;വിശകലനം -കവര്‍&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;മതിലകത്തു നിന്ന്‌ സുനില്‍  പി.മതിലകത്തിണ്റ്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന വിശകലനം മാസികയുടെ പുതിയ  (ജനുവരി) ലക്കത്തില്‍ കവി ലൂയിസ്‌ പീറ്ററിനെ എഴുതിയിട്ടുണ്ട്‌.&lt;br /&gt;മാസികയുടെ കവര്‍  സ്റ്റോറിയായി കവിയുടെ വിടര്‍ന്ന ചിരിയ്ക്ക്‌ ഇടം നല്‍കിയ പത്രാധിപര്‍ക്ക്‌ നന്ദി.&lt;br /&gt;ലൂയിസ്‌ പീറ്ററിണ്റ്റെ കവിതകള്‍,&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-bKG-C1b-kV8/Tx2Xkf69dHI/AAAAAAAAAbc/2G5bXK718P4/s1600/visakalanam-2.gif" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-bKG-C1b-kV8/Tx2Xkf69dHI/AAAAAAAAAbc/2G5bXK718P4/s320/visakalanam-2.gif" width="197" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;വിശകലനം-കുറിപ്പ്‌&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;അവ അര്‍ഹിയ്ക്കും മട്ടില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന  നല്ല കാലം വരട്ടെ &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-1641651405825594565?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/1641651405825594565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=1641651405825594565' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1641651405825594565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1641651405825594565'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2012/01/blog-post_23.html' title='കവി ലൂയിസ്‌ പീറ്ററിനെ പറ്റി വിശകലനത്തില്‍'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-fLeZ4K3MWzw/Tx2XYdX5m6I/AAAAAAAAAbU/I1QwFOymLNI/s72-c/visakalanam.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-5054525175492883079</id><published>2012-01-16T23:20:00.000+05:30</published><updated>2012-01-16T23:20:28.137+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആല്‍ബം'/><title type='text'>സിപ്പി പള്ളിപ്പുറത്തിന്‍റെ സ്നേഹ സന്ദര്‍ശനം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-VOHw3-8ofM4/TxRgDkiRmYI/AAAAAAAAAaY/Il2CG9fUUrc/s1600/sippi-pallippuram-.gif" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-VOHw3-8ofM4/TxRgDkiRmYI/AAAAAAAAAaY/Il2CG9fUUrc/s320/sippi-pallippuram-.gif" width="317" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;പ്ര ശസ്ത ബാലസാഹിത്യകാരന്‍ ശ്രീ.സിപ്പി പള്ളിപ്പുറം ഇന്ന് മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ച്ല്‍ സ്കൂളില്‍ എത്തിയിരുന്നു. വാര്‍ഷികത്തിന് മുഖ്യ പ്രഭാഷകനായി. മടങ്ങും വഴി വീട്ടില്‍ ഒരു സ്നേഹ സന്ദര്‍ശനം.&amp;nbsp; മകള്‍ ദേവികയ്ക്ക്‌ സിപ്പി മാഷിന്‍റെ അനുഗ്രഹം. സ്വാതികനും സര്‍ഗധനനുമായ മാഷിന് നന്ദി. &lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-5054525175492883079?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/5054525175492883079/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=5054525175492883079' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/5054525175492883079'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/5054525175492883079'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2012/01/blog-post_16.html' title='സിപ്പി പള്ളിപ്പുറത്തിന്‍റെ സ്നേഹ സന്ദര്‍ശനം'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-VOHw3-8ofM4/TxRgDkiRmYI/AAAAAAAAAaY/Il2CG9fUUrc/s72-c/sippi-pallippuram-.gif' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-7524196182522638113</id><published>2012-01-09T21:18:00.000+05:30</published><updated>2012-01-09T21:18:34.375+05:30</updated><category scheme='http://www.blogger.com/atom/ns#' term='എന്‍റെ   പുസ്തകങ്ങള്‍'/><title type='text'>രണ്ടു മൈക്രോ നോവലുകള്‍-  പ്രകാശനം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-Zksv1mcpcwQ/TwsKiFC9yBI/AAAAAAAAAaQ/ZnZw-GRLw04/s1600/prakasanam.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" src="http://3.bp.blogspot.com/-Zksv1mcpcwQ/TwsKiFC9yBI/AAAAAAAAAaQ/ZnZw-GRLw04/s1600/prakasanam.jpg" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;രണ്ടു മൈക്രോ നോവലുകള്‍ പ്രശസ്ത നോവലിസ്റ്റ് കെ.കെ സുധാകരന്‍ പ്രകാശനം ചെയ്യുന്നു. കഥാകൃത്ത്&amp;nbsp; മനോജ്‌ വെങ്ങോല,&amp;nbsp; സുരേഷ് കീഴില്ലം&amp;nbsp; (നടുക്ക്)&amp;nbsp; എന്നിവരെയും കാണാം.&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-7524196182522638113?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/7524196182522638113/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=7524196182522638113' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/7524196182522638113'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/7524196182522638113'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2012/01/blog-post_09.html' title='രണ്ടു മൈക്രോ നോവലുകള്‍-  പ്രകാശനം'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-Zksv1mcpcwQ/TwsKiFC9yBI/AAAAAAAAAaQ/ZnZw-GRLw04/s72-c/prakasanam.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-4728573457211557991</id><published>2012-01-03T22:49:00.000+05:30</published><updated>2012-01-03T22:49:49.133+05:30</updated><category scheme='http://www.blogger.com/atom/ns#' term='പുസ്തകാഭിപ്രായങ്ങള്‍'/><title type='text'>സുനില്‍ പെരുമ്പാവൂറ്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;a class="actorName" data-ft="{&amp;quot;type&amp;quot;:35}" data-hovercard="/ajax/hovercard/user.php?id=1541775913" href="http://www.facebook.com/profile.php?id=1541775913"&gt;&amp;nbsp;സുനില്‍ പെരുമ്പാവൂറ്‍ ഫെയ്സ്‌ ബുക്കില്‍ ഇങ്ങനെ എഴുതി&lt;/a&gt;&lt;br /&gt;&lt;br /&gt;Sunil Perumbavoor &lt;span class="commentBody" data-jsid="text"&gt;&lt;div class="text_exposed_root text_exposed" id="id_4f0336d6302b43009107814"&gt;‎&lt;a data-hovercard="/ajax/hovercard/user.php?id=1749168890" href="http://www.facebook.com/sureshkeezhillam"&gt;Suresh Keezhillam&lt;/a&gt;  പെരുമ്പാവൂരില്‍ നിന്നും ദോഹക്ക് മടങ്ങി വരുമ്പോള്‍ ഫ്ലൈറ്റിലിരുന്നു  ഞാന്‍ നിങ്ങളുടെ പുതിയ പുസ്തകമായ " സുരേഷ് കീഴില്ലത്തിന്റെ രണ്ടു മൈക്രോ  നോവലുകള്‍" വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. ആണ്‍ തുണയുണ്ടായിട്ടും , കടുത്ത  കുറ്റബോധത്താല&lt;span class="text_exposed_hide"&gt;...&lt;/span&gt;&lt;span class="text_exposed_show"&gt;്‍  നീറിപ്പിടഞ്ഞിട്ടും, പ്രകൃതിയുടെ സൃഷ്ടിപരമായ രാസവാക്യങ്ങളില്‍ ആധുനിക  ജീവിതമെന്ന രാസത്വരകം കൂടി ചേര്‍ന്നപ്പോളു ളവായ വിയര്‍പ്പൊട്ടിയ കുറേ  നെടുവീര്‍പ്പുകള്‍ ആകാശയാത്രയിലുടനീളം നീരാവിയായുരുണ്ടു കൂടിയ  മേഘങ്ങള്‍ക്കിടയിലൂടെ എന്നെ മഥിച്ചു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;സുരേഷ് ..&lt;br /&gt;നിങ്ങളുടെ നായികമാരോട് ഇനിയെങ്കിലും വാതില്‍ അടച്ചു കിടക്കാന്‍ പറയണം.  പാതി ചാരിയ വാതിലിലൂടെയും, അടക്കാന്‍ മറന്ന വാതിലിലൂടെയുമാണല്ലോ അവര്‍  തിരിച്ചറിവുകളുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്.&lt;/span&gt;&lt;span class="text_exposed_hide"&gt;&lt;span class="text_exposed_link"&gt;&lt;a href=""&gt; See More&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;abbr data-utime="1324393641" title="Tuesday, December 20, 2011 at 8:37pm"&gt;&lt;/abbr&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-4728573457211557991?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/4728573457211557991/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=4728573457211557991' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/4728573457211557991'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/4728573457211557991'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2012/01/blog-post_03.html' title='സുനില്‍ പെരുമ്പാവൂറ്‍'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-1640518333118913343</id><published>2012-01-03T22:34:00.000+05:30</published><updated>2012-01-03T22:34:46.440+05:30</updated><category scheme='http://www.blogger.com/atom/ns#' term='പുസ്തകാഭിപ്രായങ്ങള്‍'/><title type='text'>ചന്ദ്രിക ആഴ്ചപ്പതിപ്പില്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-7q8fWHlTUHs/TwM0z77uLuI/AAAAAAAAAaI/U1_jp68-51Q/s1600/randu-micro.gif" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="400" src="http://3.bp.blogspot.com/-7q8fWHlTUHs/TwM0z77uLuI/AAAAAAAAAaI/U1_jp68-51Q/s400/randu-micro.gif" width="316" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;ചന്ദ്രിക ആഴ്ചപ്പതിപ്പിണ്റ്റെ  ലൈബ്രറി താളില്‍ രണ്ടു മൈക്രോ നോവലുകള്‍ക്കും ഇടം.&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&amp;nbsp;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-1640518333118913343?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/1640518333118913343/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=1640518333118913343' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1640518333118913343'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1640518333118913343'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2012/01/blog-post.html' title='ചന്ദ്രിക ആഴ്ചപ്പതിപ്പില്‍'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-7q8fWHlTUHs/TwM0z77uLuI/AAAAAAAAAaI/U1_jp68-51Q/s72-c/randu-micro.gif' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-1624407891331918236</id><published>2011-12-03T08:40:00.004+05:30</published><updated>2011-12-03T08:46:49.731+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മക്കുറിപ്പ്‌'/><title type='text'>ആദരം; മുമ്പേ പറന്നവര്‍ക്ക്</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;‌&lt;b style="background-color: yellow; color: red;"&gt;  സുരേഷ്‌ കീഴില്ലം &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; &lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏതൊരു സമൂഹത്തേയും മുന്നോട്ടു നയിയ്ക്കുന്നത്‌ , പലപ്പോഴും ഒറ്റപ്പെട്ട  ചിലരാണ്‌.  മുമ്പേ പറക്കുന്ന ഈ പക്ഷികളെ കാണാനോ, ആ ചിറകടി കേള്‍ക്കാനോ  കഴിയുന്നില്ലെങ്കില്‍, അത്‌ ആ നാടിണ്റ്റെ ഭാഗ്യദോഷം.&lt;/div&gt;&lt;div style="text-align: justify;"&gt;തൊട്ട്‌ അയല്‍ഗ്രാമങ്ങളായ പുല്ലുവഴി, വളയന്‍ചിറങ്ങര തുടങ്ങിയ ഇടങ്ങളെ  അപേക്ഷിച്ച്‌ ഞങ്ങള്‍ കീഴില്ലത്തുകാര്‍ക്ക്‌ ഇക്കാര്യത്തിലുള്ള അനാസ്ഥ  ഒട്ടു കൂടുതലാണ്‌ എന്ന്‌ ഇതെഴുന്നയാള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.  അതുകൊണ്ടാണ്‌ എഴുപതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിരന്തരം  കവിതകളെഴുതിയിരുന്ന കീഴില്ലം എം.കെ ശങ്കരപ്പിള്ളയെ നാം മറന്നത്‌.  പത്തനംതിട്ട സ്വദേശി അദ്ധ്യാപകനും ഗവേഷക വിദ്യാര്‍ത്ഥിയുമായ ഹരിലാല്‍ എന്ന  സുഹൃത്താണ്‌ ശങ്കരപ്പിള്ളയെ പറ്റി എനിയ്ക്ക്‌ വിവരം തരുന്നത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;പ്രായംചെന്നവര്‍ക്കു പോലും, പക്ഷെ ആ മനുഷ്യനെ ഓര്‍മ്മയുണ്ടായിരുന്നില്ല.  ചന്ദ്രശേഖര വാര്യര്‍ എന്ന വയോധികനാണ്‌ ചില സൂചനകളെങ്കിലും തരാനായത്‌.  ഒടുവില്‍ പാലായ്ക്കടുത്ത്‌ എലിക്കുളത്ത്‌ അദ്ദേഹം ജീവിച്ചിരുപ്പുണ്ടെന്ന്‌  മനസ്സിലായി. മരിയ്ക്കുംമുമ്പ്‌ അദദേഹത്തെ അവിടെ ചെന്ന്‌ ആദരിയ്ക്കാനുമായി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;അസ്ഥിഭംഗ ചികിത്സ കൊണ്ട്‌ നാടെങ്ങും കേള്‍വികേട്ട പരത്തുവയലില്‍  വൈദ്യന്‍മാരെ നാം എത്രകണ്ട്‌ തിരിച്ചറിഞ്ഞു? സിനിമയിലെ  വസ്ത്രാലങ്കാരത്തിന്‌ പ്രഥമ സംസ്ഥാന അവാര്‍ഡ്‌ നേടിയ കീഴില്ലം വേലായയുധന്‌  ഒരു ചെറു സ്വീകരണമെങ്കിലും കൊടുക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല.  പാണ്ഡിത്യവും ലാളിതത്യവും സമ്മേളിച്ചിരുന്ന കാരിമറ്റത്ത്‌  വാസുക്കുഞ്ഞിയെന്ന അപൂര്‍വ്വ വ്യക്തിത്വം എത്രപേരുടെ ഓര്‍മ്മയിലുണ്ട്‌?  പ്രഗത്ഭ വിഷ വൈദ്യനായിരുന്ന നീലകണ്ഠന്‍ കര്‍ത്ത...മുന്‍ മന്ത്രി കെ.ജി.ആര്‍  കര്‍ത്ത.....&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ജന്‍മം കൊണ്ട്‌ കീഴില്ലംകാരനല്ലെങ്കിലും ഈ മണ്ണ്‌ കര്‍മ്മ മണ്ഡലമാക്കി  മാറ്റിയ ശങ്കരന്‍കുട്ടി മാരാര്‍ എന്ന മുടിയേറ്റ്‌ ആചാര്യനെ  നമുക്കെത്രപേര്‍ക്കറിയാം? മുടിയേറ്റിനെ കാവുകളുടെ ചെറിയ വളപ്പില്‍ നിന്ന്‌  വിദേശ അരങ്ങുകളിലേയ്ക്ക്‌ വരെ തൊടുത്തുവിട്ട നമ്മുടെ സമകാലികനായ കീഴില്ലം  ഉണ്ണികൃഷ്ണണ്റ്റെ പ്രകടനം നമ്മിലെത്രപേര്‍ കണ്ടിട്ടുണ്ട്‌?  നൃത്താദ്ധ്യാപനത്തിലൂടെ മുംബൈയില്‍ ശ്രദ്ധേയനായ പി.ആര്‍.സി നായര്‍,  പൊതുരംഗത്തെ നിറസാന്നിദ്ധ്യമായ എന്‍.ആര്‍ നായര്‍, പൂരങ്ങളുടെ പൂരമായ  തൃശൂറ്‍ പൂരത്തിന്‌ കൊട്ടിതകര്‍ത്തിരുന്ന ഗോപാലകൃഷ്ണ മാരാര്‍.&lt;/div&gt;&lt;div style="text-align: justify;"&gt;ഈ ആത്മവിമര്‍ശനങ്ങള്‍ക്കിടയിലാണ്‌ കീഴില്ലം പൌരാവലി ശതാഭിഷ്കതനായ  വൈദ്യകലാനിധി ഡോ.ആര്‍.എസ്‌ വാര്യരെ ആദരിച്ചത്‌. ഗ്രാമത്തിണ്റ്റെ സ്വന്തം വൈദ്യന്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല, നാട്ടിലെ ഓരോ  സംഭവങ്ങള്‍ക്ക്‌ വേണ്ടിയും വിയര്‍പ്പ്‌ ഉതിര്‍ത്ത മനുഷ്യനാണ്‌ വാര്യര്‍.  തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നും വൈദ്യകലാനിധി ബിരുദം സമ്പാദിച്ച  അദ്ദേഹം കീഴില്ലത്തേയ്ക്ക്‌ തന്നെ മടങ്ങുകയായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;1948-ല്‍ സര്‍ക്കാര്‍  സര്‍വ്വീസിലേയ്ക്ക്‌ ക്ഷണിയ്ക്കപ്പെട്ടെങ്കിലും സ്വന്തം ഗ്രാമവാസികളുടെ  ആരോഗ്യസംരക്ഷകനാവാനായിരുന്നു ആര്‍.ശങ്കര വാര്യരുടെ തീരുമാനം.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കീഴില്ലം സര്‍വ്വീസ്‌ സഹകരണ സംഘം രൂപീകരിയ്ക്കുമ്പോള്‍ വാര്യര്‍ ഭരണസമിതി  അംഗമായിരുന്നു. തുടര്‍ന്നുള്ള ഭരണസമിതിയിലും അംഗമായിരുന്ന ഇദ്ദേഹം എന്നും  സംഘത്തിണ്റ്റെ അഭ്യുദയകാംഷിയായി തുടര്‍ന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;കീഴില്ലം ഗ്രാമോദ്ധാരണ വായനശാലയ്ക്ക്‌ വേണ്ടിയായിരുന്നു, ഈ മനുഷ്യണ്റ്റെ  പ്രധാന യത്നങ്ങള്‍. ഇപ്പോള്‍ സുവര്‍ണ ജൂബിലി പിന്നിട്ട ഈ എ ഗ്രേഡ്‌  വായനശാലയുടെ പേര്‌ നിശ്ചയിച്ചതും അഞ്ചു സെണ്റ്റ്‌ പുറമ്പോക്കു ഭൂമി  സര്‍ക്കാരില്‍ നിന്ന്‌ പതിച്ചുവാങ്ങിയതും കെട്ടിടം പണിയാന്‍  പണിക്കാര്‍ക്ക്‌ ഒപ്പം നിന്ന്‌ കല്ലും മണ്ണും ചുമന്നതും ഇന്ന്‌ പഴയ കഥ.  തുടര്‍ച്ചയായി 12 വര്‍ഷമാണ്‌ വായനശാലയുടെ സെക്രട്ടറിയായി  പ്രവര്‍ത്തിച്ചത്‌. മൂന്നു വര്‍ഷം പ്രസിഡണ്റ്റുമായി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;മഹാദേവ ക്ഷേത്രത്തില്‍ കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയുമായി ചേര്‍ന്ന്‌  മതപാഠശാല നടത്തി. ക്ഷേത്രോപദേശക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമുള്‍പ്പടെ  ഔദ്യോഗിക സ്ഥാനങ്ങളില്‍ നാലുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. എന്‍.എസ്‌.എസ്‌  പ്രസിഡണ്റ്റ്‌ സ്ഥാനവും വഹിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;പൊതുപ്രവര്‍ത്തനവും വൈദ്യവൃത്തിയും ഒരേമട്ടില്‍ കൊണ്ടുപോകാനായതാണ്‌  ആര്‍.എസ്‌ വാര്യരുടെ പ്രധാന വിജയം. ഇവ രണ്ടിനും ലാഭേച്ഛയുണ്ടായില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കേരള മുഖ്യ മന്ത്രിയായിരിയ്ക്കുമ്പോഴാണ്‌ പി.കെ വാസുദേവന്‍ നായര്‍  വാതചികിത്സയില്‍ പ്രാഗത്ഭ്യമുള്ള വാര്യര്‌ വൈദ്യനെ തേടിയെത്തുന്നത്‌.  മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള, മുന്‍ മന്ത്രി  ടി.എച്ച്‌ മുസ്തഫ പോലുള്ള രാഷ്ട്രീയ പ്രമുഖരും മലയാറ്റൂറ്‍ രാമകൃഷ്ണനെ  പോലുള്ള സാഹിത്യനായകരും ഹൈക്കോര്‍ട്ട്‌ ജഡ്ജി ദേവകിയമ്മ, മേജര്‍ എം.ജി.എസ്‌  നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും വിദഗ്ദ്ധ ചികിത്സ തേടിയെത്തിയതും  ഇവിടെ തന്നെ.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഇദ്ദേഹം 1922-ലാണ്‌  ജനിച്ചത്‌. കീഴില്ലത്തു വാര്യത്ത്‌ രാമവാര്യരുടേയും മാധവി വാരസ്യാരുടേയും  രണ്ടാമത്തെ മകന്‍. ഭാര്യ: ലക്ഷ്മിക്കുട്ടി വാര്യസാര്‍. മക്കള്‍: ഇന്ദിര,  ശാരദ, കമല, രാമചന്ദ്രന്‍, ശങ്കര പ്രസാദ്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b style="background-color: yellow; color: red;"&gt;കീഴില്ലം സര്‍വ്വീസ്‌ സഹകരണ ബാങ്കിണ്റ്റെ കനക ജൂബിലി സ്മരണിക (2006) യില്‍  എഴുതിയത്‌. രണ്ടു വര്‍ഷം മുമ്പ്‌ ശ്രീ.വാര്യര്‍ നമ്മോട്‌ വിട പറഞ്ഞു. &lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-1624407891331918236?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/1624407891331918236/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=1624407891331918236' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1624407891331918236'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1624407891331918236'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2011/12/blog-post.html' title='ആദരം; മുമ്പേ പറന്നവര്‍ക്ക്'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-463886153460945407</id><published>2011-11-25T08:20:00.000+05:30</published><updated>2011-11-25T08:23:56.166+05:30</updated><category scheme='http://www.blogger.com/atom/ns#' term='എന്‍റെ   പുസ്തകങ്ങള്‍'/><title type='text'>എന്‍റെ  പുതിയ പുസ്തകം- രണ്ടു മൈക്രോ നോവലുകള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;പ്രിയപ്പെട്ട എന്‍റെ വായനക്കാരെ,&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്‍റെ&amp;nbsp; പുതിയ പുസ്തകം-രണ്ടു മൈക്രോ നോവലുകള്‍ പുറത്തിറങ്ങുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. കോതമംഗലം സൈകതം ബുക്സ്‌ ആണ് പ്രസാധകര്‍.കോതമംഗലം വിമലഗിരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍അടുത്ത മാസം മൂന്നിനാണ് പ്രകാശനം.&lt;/div&gt;&lt;div style="text-align: justify;"&gt;കോതമംഗലത്ത് പുതുതായി ആരംഭിക്കുന്ന സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍  സെന്ററിന്റെ ഉദ്ഘാടനവും അന്ന് നടക്കും.&lt;/div&gt;&amp;nbsp;മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട  പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും  അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ  ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന/ പ്രകാശന&amp;nbsp; ചടങ്ങുകളിലേക്കും തുടർന്നും നിങ്ങളുടെ സാന്നിധ്യം  പ്രതീക്ഷിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;u&gt;&lt;b style="background-color: white; color: red; font-family: arial black,sans-serif;"&gt;&lt;span style="font-size: medium;"&gt;കാര്യപരിപാടി&lt;/span&gt;&lt;/b&gt;&lt;/u&gt;&lt;br /&gt;&lt;br /&gt;&lt;b style="background-color: white; color: #000066;"&gt;2 &lt;span style="font-size: medium;"&gt;മണി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;b&gt;ഷോറൂം &amp;amp; ഒഫീസ് ഉദ്ഘാടനം&lt;/b&gt;&lt;br /&gt;&lt;br /&gt;കെ. പി. ബാബു (മുനസിപ്പൽ ചെയർമാൻ)&lt;br /&gt;ഭദ്രദീപം&lt;br /&gt;വിനീത് ശ്രീനിവാസന്‍ (നടന്‍ , സംവിധായകന്‍ ) / ഇന്ദ്രൻസ് (നടൻ)&lt;br /&gt;&lt;br /&gt;&lt;span style="background-color: white; color: #000066; font-size: medium;"&gt;&lt;b&gt;2.30 മണി&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;b&gt;പുസ്തക പ്രകാശനം - സാംസ്കാരിക സംഗമം&lt;/b&gt;&lt;br /&gt;&lt;br /&gt;സ്വാഗതം&lt;br /&gt;അധ്യക്ഷൻ : ഷെവ. പ്രൊഫ. ബേബി എം. വർഗീസ്.&lt;br /&gt;ഉദ്ഘാടനം : അഡ്വ. സെബാസ്റ്റ്യന്‍ പോൾ (മാധ്യമവിമർശകന്‍, മുന്‍ എം പി)&lt;br /&gt;മുഖ്യ പ്രഭാഷണം : ടി. പി. രാജീവൻ&lt;br /&gt;&lt;br /&gt;&lt;b&gt;&lt;i&gt;പുസ്തകങ്ങളുടെ പ്രകാശനം&lt;/i&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ദൈവത്തെ മാറ്റിയെഴുതുമ്പോൾ (ലേഖനം) - പി എന്‍ ഗോപീകൃഷ്ണന്‍&lt;br /&gt;പ്രകാശനം: ഡോ. സി എസ് വെങ്കിടേശ്വരന്‍, ചലച്ചിത്ര നിരൂപകന്‍&lt;br /&gt;ഏറ്റുവാങ്ങുന്നത്: സി. ഗൗരീദാസന്‍ നായർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ ഹിന്ദു&lt;br /&gt;&lt;br /&gt;വംശഗാഥകൾ മൂളും ടാക്കീസ് (ദേശമെഴുത്ത്) - വി ദിലീപ്&lt;br /&gt;പ്രകാശനം : സന്തോഷ് ഏച്ചിക്കാനം, കഥാകൃത്ത്&lt;br /&gt;ഏറ്റുവാങ്ങുന്നത് : അബ്ദുൾസലാം, കവി&lt;br /&gt;&lt;br /&gt;വെള്ളം എത്ര ലളിതമാണ് (കുറിപ്പുകൾ) - എസ് ജോസഫ്&lt;br /&gt;പ്രകാശനം: സണ്ണി എം കപിക്കാട്, ചിന്തകന്‍&lt;br /&gt;ഏറ്റുവാങ്ങുന്നത്: എം ടി ജയലാൽ, ചിത്രകാരന്‍&lt;br /&gt;&lt;br /&gt;പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന...(കവിത) - ജോസഫ് കെ ജോബ്&lt;br /&gt;പ്രകാശനം: താഹ മാടായി&lt;br /&gt;ഏറ്റുവാങ്ങുന്നത്: എസ് ജോസഫ്, കവി&lt;br /&gt;&lt;br /&gt;മറന്നുവച്ച കുടകൾ (കവിത) - സുൾഫിക്കർ &lt;br /&gt;പ്രകാശനം: സിവിക് ചന്ദ്രന്‍, ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍&lt;br /&gt;ഏറ്റുവാങ്ങുന്നത്: വി ജി തമ്പി&lt;br /&gt;&lt;br /&gt;&lt;i style="background-color: yellow; color: red;"&gt;&lt;b&gt;രണ്ട് മൈക്രോനോവലുകൾ (നോവൽ) - സുരേഷ് കീഴില്ലം&lt;br /&gt;പ്രകാശനം: കെ കെ സുധാകരന്‍, നോവലിസ്റ്റ്&lt;br /&gt;ഏറ്റുവാങ്ങുന്നത്: മനോജ് വെങ്ങോല, കഥാകൃത്ത് &lt;/b&gt;&lt;/i&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;5.30&lt;br /&gt;നൃത്തനൃത്യങ്ങൾ&lt;br /&gt;&lt;br /&gt;Anchors : കെ. വി. സുമിത്ര &amp;amp; amp; എസ്. മഞ്ജു&lt;br /&gt;&lt;br clear="all" /&gt;&lt;span style="color: #888888;"&gt; &lt;/span&gt;&lt;br /&gt;&lt;br clear="all" /&gt;&lt;span style="color: #888888;"&gt; &lt;/span&gt;&lt;br /&gt;നന്ദി&lt;span style="color: #888888;"&gt; &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-463886153460945407?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/463886153460945407/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=463886153460945407' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/463886153460945407'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/463886153460945407'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2011/11/blog-post.html' title='എന്‍റെ  പുതിയ പുസ്തകം- രണ്ടു മൈക്രോ നോവലുകള്‍'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-1426687228880508210</id><published>2011-10-06T15:48:00.000+05:30</published><updated>2011-10-06T15:57:17.363+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥകള്‍'/><title type='text'>വെറും മഴ;  വെറും പുഴ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;&lt;div style="background-color: #990000; color: yellow;"&gt;&lt;b&gt;സുരേഷ്‌ കീഴില്ലം&lt;/b&gt;&lt;/div&gt;&lt;br /&gt;ജനാലയ്ക്കു പുറത്തിപ്പോള്‍ മഴ പെയ്യുകയാണ്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;മുറ്റത്തു  പതിയ്ക്കുന്ന ഓരോ മഴനൂലുകളും ഓരോ രാജകിരീടങ്ങളായി മാറി ഒറ്റ നിമിഷാര്‍ദ്ധത്തില്‍  പൊലിഞ്ഞു തീരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഇന്ത്യന്‍ രാജാക്കന്‍മാരുടെ കിരീടങ്ങളല്ല. ദമയന്തി ടീച്ചര്‍  ഓര്‍ത്തു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;പണ്ടെന്നോ കേട്ട നേഴ്സറി കഥയിലെ, ദുര്‍മന്ത്രവാദിനിയുടെ കയ്യില്‍പ്പെട്ട  രാജകുമാരിയെ രക്ഷപ്പെടുത്തി കുതിരപ്പുറത്ത്‌ പാഞ്ഞുപോയ ആംഗലേയ രാജകുമാരണ്റ്റെ  കിരീടങ്ങള്‍.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ജനാലയ്ക്കപ്പുറം നൂറുനൂറായിരം രാജകുമാരന്‍മാര്‍. എല്ലാവരും  രാജകുമാരിയെ തേടി...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷെ, ഇതിലേതാണ്‌ നളന്‍.. ?&lt;/div&gt;&lt;div style="text-align: justify;"&gt;നളന്‍ പക്ഷെ, ഇന്ത്യന്‍  രാജാവല്ലേ... ?ദമയന്തി ടീച്ചര്‍ക്ക്‌ ചിരിപൊട്ടി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;എന്താണിത്ര ചിരിയ്ക്കാന്‍..  ?&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-gtsyMOlbIZU/To2AY9wLctI/AAAAAAAAAUU/UEnq0SD3A0E/s1600/m.gif" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-gtsyMOlbIZU/To2AY9wLctI/AAAAAAAAAUU/UEnq0SD3A0E/s320/m.gif" width="134" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദമയന്തി ടീച്ചറുടെ തോളില്‍ കൈ വച്ച്‌ , തലയ്ക്കുമുകളിലൂടെ സുരേന്ദ്രക്കുറുപ്പ്‌  പുറത്തേയ്ക്ക്‌ നോക്കി. മഴയത്ത്‌ നനഞ്ഞ അയാളുടെ അരക്കെട്ട്‌ ടീച്ചറുടെ മുതുകില്‍  തണുത്തു. അവരുടെ നേര്‍ത്ത ചൂടിലേയ്ക്ക്‌ ഒന്നുകൂടി അമര്‍ന്നുകൊണ്ട്‌ അയാള്‍ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാനൊന്നും കാണുന്നില്ല. വെറും മഴയല്ലാതെ...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;മഴയാണ്‌...ദമയന്തി ടീച്ചര്‍ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;വെറും മഴ.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;എന്നിട്ടവര്‍ തലയുയര്‍ത്തി സുരേന്ദ്രക്കുറുപ്പിനെ നോക്കി. അവരയാളുടെ  ബുള്‍ഗാന്‍ ഒരു കുന്തത്തലപ്പുപോലെ കൂര്‍ത്തുകണ്ടു. അതിനിടയിലെ ചിരിയില്‍ നിന്ന്‌  തുപ്പേല്‍ ചാറലും പുകയില മണവും തെറിയ്ക്കുന്നു. നാസാരന്ധ്രങ്ങള്‍ക്കകത്ത്‌  രോമക്കൂടിനകത്ത്‌ കുരുങ്ങിക്കിടക്കുന്ന ഒരു മൂക്കിട്ട.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;എല്ലാറ്റിനും പുറമെ തവിട്ടു  നിറമുള്ള ആഭിചാരകലശങ്ങള്‍പോലെ അയാളുടെ കണ്ണുകള്‍ തന്നിലേയ്ക്ക്‌ പൊട്ടിവീഴാന്‍  വെമ്പി നില്‍ക്കുന്നത്‌ ദമയന്തി ടീച്ചര്‍ കണ്ടു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;സുരേന്ദ്രക്കുറുപ്പിണ്റ്റേയും  ജനലിണ്റ്റെയും ഇടയില്‍ക്കുടുങ്ങി ദമയന്തി ടീച്ചര്‍ ഇരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;നേഴ്സറിക്കഥയില്‍,  ദുര്‍മന്ത്രവാദിയുടെ ഏഴുനില മാളികയ്ക്ക്‌ മുകളിലെ കിളിവാതിലില്‍ ഒറ്റ നക്ഷത്രം പോലെ  ജ്വലിച്ചു നിന്ന രാജകുമാരിയുടെ മുഖം ടീച്ചര്‍ ഓര്‍ത്തു. അതിനു പിന്നില്‍  രാജകുമാരിയെ പ്രലോഭിപ്പിച്ചു കൊണ്ട്‌, ഭീഷണിപ്പെടുത്തികൊണ്ട്‌ ഒരു  ദുര്‍മന്ത്രവാദിയുണ്ടായിരുന്നുവെന്നും......&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഇന്നും മാര്‍ക്കറ്റ്‌ കീഴോട്ടാണ്‌.  നാനൂറ്റമ്പത്‌ രൂപയാണ്‌ ഒരൊറ്റ ദിവസംകൊണ്ട്‌....&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;സുരേന്ദ്രക്കുറുപ്പ്‌ ദമയന്തി  ടീച്ചറില്‍ നിന്ന്‌ അടര്‍ന്നു മാറി കട്ടിലിലിരുന്നു..&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഇത്‌ മൂകാംബികയാണ്‌.....  ടീച്ചര്‍ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;അതിന്‌.. ?&lt;/div&gt;&lt;div style="text-align: justify;"&gt;ടീച്ചര്‍ മഴയിലേക്ക്‌ തന്നെ കണ്ണു നട്ടിരുന്നു. പിന്നെ  സുരേന്ദ്രക്കുറുപ്പ്‌ ഒന്നും പറഞ്ഞില്ല. കൈയ്യിലുള്ള നനഞ്ഞ പത്രം നിവര്‍ത്തി കൊപ്ര  വിലയുടെ വരുംവരായ്കയിലേക്ക്‌ തന്നെ അയാള്‍ മടങ്ങി. അതില്‍ അവജ്ഞകൊണ്ട്‌  ടീച്ചറും....&lt;/div&gt;&lt;div style="text-align: justify;"&gt;കുറച്ചു കഴിഞ്ഞപ്പോഴോ പത്രം അലസമായി കട്ടിലിലിട്ടു  സുരേന്ദ്രക്കുറുപ്പ്‌ മുറിക്ക്‌ പുറത്തേയ്ക്കു പോയി. ജനാലയ്ക്കു പുറത്ത്‌,  ഓര്‍മ്മകളുടെ പെരുംമഴയിലേക്ക്‌ കണ്ണുകള്‍ പായിച്ച്‌ ദമയന്തി ടീച്ചര്‍ അവിടെത്തന്നെ  നിന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരേ ഡിപ്പാര്‍ട്ടുമെണ്റ്റില്‍ 22 വര്‍ഷക്കാലം.....&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;സെണ്റ്റ്‌ ഓഫ്‌  ഫംഗ്ഷനില്‍ പ്രിന്‍സിപ്പാള്‍ തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പറഞ്ഞു. അതു മാത്രമല്ല  കൌതുകം. ഒരേ ദിവസമാണത്രേ ഇവര്‍ ജോയിന്‍ ചെയ്തത്‌. ദാ... ഇപ്പോഴവര്‍ ഒന്നിച്ചു തന്നെ  ഈ പടിയിറങ്ങുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഇതു കേള്‍ക്കുമ്പോള്‍ നേര്‍ത്ത കാറ്റു പോലെ, ഇരിയ്ക്കുന്ന  കസാലയില്‍ നിന്ന്‌ താന്‍ അലിഞ്ഞില്ലാതായിപ്പോകുംപോലെ ദമയന്തി  ടീച്ചര്‍ക്കനുഭവപ്പെട്ടിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഇടതുവശത്ത്‌ വല്ലാത്തൊരു തലയെടുപ്പോടെ  നിവര്‍ന്നിരിയ്ക്കുന്ന പ്രൊഫ. പീറ്റര്‍ സാമുവലിനെ ഇടംകണ്ണിട്ടൊന്നു കാണുവാന്‍  ടീച്ചര്‍ ഉത്ക്കടമായി അഭിലഷിച്ചുപോവുകയും ചെയ്തിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ദമയന്തി ടീച്ചര്‍ മുറിക്ക്‌  പുറത്തിറങ്ങി. ഇപ്പോള്‍ മഴ മാറിയിട്ടുണ്ട്‌. അന്തരീക്ഷം പൊടുന്നനെ  പ്രസാദാത്മകമായിരിക്കുന്നു. മഴയില്‍ കുളിച്ച്‌ ശുദ്ധമായ വെയില്‍...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;നിരത്തിലൂടെ  മുല്ലപ്പൂ മാലയുമായി ഒരു കൊച്ചു പെണ്‍കുട്ടി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;രമേശിണ്റ്റെ കുട്ടിയ്ക്കിപ്പോള്‍  ഇവളുടെ പ്രായമായിരിക്കും.&lt;/div&gt;&lt;div style="text-align: justify;"&gt;മൂകാംബികക്ക്‌ പോകുന്ന വിവരം കാണിച്ച്‌ രമേഷിന്‌  കത്തെഴുതിയതിനു അവനെഴുതിയ മറുപടി ഓര്‍ത്തു.&lt;/div&gt;&lt;div style="text-align: justify;"&gt;ചാന്ദ്നിക്കിപ്പോള്‍ പരീക്ഷയല്ലേ...  പരീക്ഷക്കാലത്താണോ തീര്‍ത്ഥാടനം... ?&lt;/div&gt;&lt;div style="text-align: justify;"&gt;വലിയ പരീക്ഷകളെ നേരിടുമ്പോഴല്ലാതെ  മറ്റെപ്പോഴാണ്‌ നാം തീര്‍ത്ഥാടനത്തിന്‌ പാകപ്പെടുക എന്ന്‌ ദമയന്തി ടീച്ചര്‍  രമേഷിന്‌ മറുപടി എഴുതിയില്ല. തണ്റ്റെ മകനും അവണ്റ്റെ മകളുമൊന്നും  തീര്‍ത്ഥാടനത്തിന്‌ പാകപ്പെട്ടിട്ടില്ലെന്ന്‌ മാത്രം ടീച്ചര്‍ സ്വയം നിശ്വസിച്ചു..&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;താനോ... ?&lt;/div&gt;&lt;div style="text-align: justify;"&gt;തലേന്ന്‌ വൈകിട്ട്‌ സരസ്വതി മണ്ഡപത്തിലിരുന്ന്‌ തന്നോടു സംസാരിച്ച  വ്യദ്ധനെ ദമയന്തി ടീച്ചര്‍ ഓര്‍ത്തു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ആഴത്തില്‍ കുഴിഞ്ഞുപോയ കണ്ണുകളും  നരച്ചതാടിയുംമുള്ള ഒരു മെലിഞ്ഞ മനുഷ്യന്‍.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;അദ്ദേഹത്തിണ്റ്റെ കണ്ണുകളിലേക്കു  നോക്കുമ്പോള്‍ ദൂരെയെവിടെയോ രണ്ടു സന്ധ്യാ ദീപങ്ങള്‍ കൊളുത്തി വച്ച പോലെയാണ്‌  ടീച്ചര്‍ക്ക്‌ തോന്നിയത്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഇവിടെ നിന്ന്‌ എങ്ങനെയാണ്‌ കുടജാദ്രിയിലേക്ക്‌  പോവുക....? ദമയന്തി ടീച്ചര്‍ അദ്ദേഹത്തോട്‌ ചോദിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;അമ്മയുടെ മൂലസ്ഥാനമാണ്‌  കുടജാദ്രി.... അദ്ദേഹം പുഞ്ചിരിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ആര്‍ക്കും എപ്പോഴും അങ്ങോട്ടു  ചെല്ലാനാവില്ല.....&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;തെല്ലിട മൌനം പൂണ്ടിരുന്നശേഷം അദ്ദേഹം തുടര്‍ന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;വഴിയന്വേഷിയ്ക്കണ്ട നിങ്ങള്‍. അമ്മയുടെ വിളിയുണ്ടാകും. അപ്പോഴല്ലാതെ...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;രാത്രി  ബനിയനൂരിക്കൊണ്ട്‌ സുരേന്ദ്രക്കുറുപ്പ്‌ പറഞ്ഞു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ജീപ്പുകാര്‌ ചോദിക്കുന്നത്‌  തൊള്ളായിരം രൂപയാണ്‌. ഇപ്പോള്‍ സീസണല്ല. വേറാരുമില്ല അങ്ങോട്ടുപോകുവാന്‍. നമ്മള്‍  രണ്ടുപേരും ഇത്രയും പണം മുടക്കി....&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കൊച്ചുകുട്ടികളെപ്പോലെ ശാഠ്യം  പിടിക്കണമെന്നുണ്ടായിരുന്നു ദമയന്തി ടീച്ചര്‍ക്ക്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷേ, ടീച്ചര്‍ക്കപ്പോള്‍  പ്രവചനത്തിണ്റ്റെ ശക്തിയുള്ള നിസ്സംഗമായ രണ്ടു കണ്ണുകള്‍ ഓര്‍മ്മവന്നു. അദ്ദേഹം  പറഞ്ഞ വാക്കുകളും..&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;വഴിയന്വേഷിയ്ക്കേണ്ട നിങ്ങള്‍...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;വഴി മുഴുവന്‍ വഴുക്കലാണ്‌...  അറപ്പോടെ സുരേന്ദ്രക്കുറുപ്പ്‌ തുടര്‍ന്നു. കാടു മുഴുവന്‍ അട്ടകളാണത്രേ...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;അയാള്‍  തണ്റ്റെ വലിയ വയറിനു മുകളില്‍ കൈകള്‍ കയറ്റി വച്ച്‌ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു.  ഇപ്പോള്‍ ടീച്ചര്‍ക്ക്‌ മുന്നില്‍ ഒരു പുഴ ഒഴുകുകയാണ്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;സൌപര്‍ണ്ണിക.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;സൌപര്‍ണികയിലേക്ക്‌ ചാഞ്ഞു നിന്ന പച്ചത്തലപ്പുകള്‍ ഇപ്പോഴും പെയ്യുന്നുണ്ട്‌.  രാജകിരീടമായി, കുഞ്ഞോളമായി ഓരോതുള്ളിയും...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പ്രൊഫ.  പീറ്റര്‍ സാമുവല്‍ ഷേക്സ്പിയര്‍ കവിത പഠിപ്പിക്കുന്നത്‌ ദമയന്തി ടീച്ചര്‍ ഒരു  നിമിഷം ഓര്‍ത്തുപോയി.&lt;/div&gt;&lt;div style="text-align: justify;"&gt;അതേ സമയം തന്നെ, കാല്‍ മുട്ടുകള്‍ക്കുമേല്‍ പാവാടകളും  ഉടുമുണ്ടുകളും ഉയര്‍ത്തി, എഴുന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളില്‍ ചിവിട്ടി മറുകര  പറ്റുന്ന കുട്ടികളേയും സ്ത്രീകളേയും ടീച്ചര്‍ കണ്ടു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ദൈവമേ, സൌപര്‍ണ്ണിക  ഒഴുകുന്നത്‌ എത്ര ശാന്തമായാണ്‌!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="background-color: yellow; text-align: right;"&gt;&lt;b&gt;&lt;span style="background-color: yellow; color: red;"&gt;ചന്ദ്രിക ആഴ്ച പതിപ്പ്‌ 2001 ജൂലൈ&lt;/span&gt;&lt;/b&gt; &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-1426687228880508210?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/1426687228880508210/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=1426687228880508210' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1426687228880508210'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/1426687228880508210'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2011/10/blog-post.html' title='വെറും മഴ;  വെറും പുഴ'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-gtsyMOlbIZU/To2AY9wLctI/AAAAAAAAAUU/UEnq0SD3A0E/s72-c/m.gif' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-6130174434616653333</id><published>2011-08-31T12:39:00.000+05:30</published><updated>2011-09-29T00:32:49.866+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മക്കുറിപ്പ്‌'/><title type='text'>സി.ഐ. ഡി കുമാറും ഡെത്ത്‌ ലൈറ്റും</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="background-color: #990000; text-align: justify;"&gt;&lt;b&gt;&amp;nbsp;&lt;span style="background-color: white;"&gt;സുരേഷ്‌ കീഴില്ലം&amp;nbsp;&lt;/span&gt;&lt;span style="background-color: white;"&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സി ഐ ഡി കുമാറിനെ, ഒരു പക്ഷേ  നിങ്ങളാരും അറിയില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കാരണം, ഒരു ആറാം ക്ളാസുകാരണ്റ്റെ വരയിട്ട നോട്ടുബുക്കില്‍,  ഒരുപാട്‌ അക്ഷരത്തെറ്റുകള്‍ക്കിടയില്‍ നിന്ന്‌, ആ അമാനുഷികനായ ഡിക്ടറ്റീവിനെ  പരിചയപ്പെട്ടത്‌ വളരെ കുറച്ചുപേര്‍ മാത്രമാണ്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കൈമാറി വായിച്ചുപോയ മുന്നിലേയും  പിന്നിലേയും ബഞ്ചുകളിലിരുന്ന ആണ്‍കുട്ടികളുടെ നിര.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ക്ളാസ്‌ സമയത്ത്‌ കുമാറിണ്റ്റെ  സാഹസികത പങ്കുവെക്കുന്നതിനിടയില്‍, കയ്യോടെ നോട്ടുബുക്ക്‌ പിടിച്ചെടുത്ത  സ്വര്‍ണ്ണകുമാരിയമ്മ സാര്‍...&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ശിക്ഷയാണ്‌ പ്രതീക്ഷിച്ചത്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഡിക്ടറ്റീവ്‌ നോവലോ ?  ഞാനൊന്നു വായിച്ചുനോക്കട്ടേയെന്നും പറഞ്ഞ്‌ ബുക്ക്‌ മേശപ്പുറത്ത്‌ മാറ്റി  വെച്ചപ്പേള്‍ ഉള്ളുകാളി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;പിറ്റേന്ന്‌ ഇനിയുമെഴുതണം എന്ന പ്രോത്സാഹനത്തോടെ ബുക്ക്‌  മടക്കിതന്നപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;കോട്ടയം പുഷ്പനാഥിനും ദുര്‍ഗ്ഗപ്രസാദ്‌  ഖത്രിയ്ക്കും അപ്പുറം ഒരു ലോകമുണ്ടെന്ന്‌ അറിഞ്ഞു. ബ്രോംസ്റ്റോക്കറുടെ  ഡ്രാക്കുളയിലേയ്ക്കും ഷെര്‍ലക്‌ ഹോംസിലേയ്ക്കും അപസര്‍പ്പക കഥകളുടെ ലോകത്തുനിന്ന്‌  മറ്റ്‌ സാഹിത്യത്തിണ്റ്റെ ചക്രവാളങ്ങളിലേയ്ക്കും വായന മാറി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;വരയിട്ടതും ഇടാത്തതുമായ  നോട്ടു ബുക്കിണ്റ്റെ താളുകളില്‍ നിന്നും മലയാളത്തിലെ പല ആനുകാലികങ്ങളിലേയ്ക്കും  ആകാശവാണിയിലേയ്ക്കുമൊക്കെ രചനകള്‍ ചേക്കേറി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;സ്വന്തം പുസ്തകങ്ങള്‍ പുറത്തിറങ്ങി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;എഴുത്തിണ്റ്റെ പേരില്‍, ക്ളാസു മുറിയ്ക്കപ്പുറം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;മലയാളക്കരയുടെ ഏതൊരു മൂലയിലും ഏറെ അടുപ്പമുള്ള അക്ഷര സൌഹ്യദങ്ങളുണ്ടായി.  കേരളത്തിലുടനീളം സാഹിത്യ ക്ളാസുകളിലൂടെയും സാംസ്കാരിക ഇടങ്ങളിലൂടെയും അലഞ്ഞു  നടന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ആറാം ക്ളാസിലെ കാലിളകുന്ന ബഞ്ചില്‍ നിന്ന്‌ മഹാസാഹിത്യകാരനായി  ഉദിച്ചുയര്‍ന്ന, എനിയ്ക്ക്‌ എഴുതുമ്പോള്‍ പിന്നീട്‌ പയ്യെ പയ്യെ ഭയം തോന്നി  തുടങ്ങി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;എഴുത്തിണ്റ്റെ ആഴങ്ങളെക്കുറിച്ചു വന്ന ബോദ്ധ്യം.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഒപ്പം,  ഞാനെഴുതിയില്ലെങ്കിലും ലോകത്തിന്‌ ഒന്നും സംഭവിയ്ക്കില്ലെന്ന തിരിച്ചറിവ്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;എന്നിട്ടും, ഇപ്പോള്‍ ഞാന്‍ ഈ പേന കയ്യിലെടുക്കുന്നത്‌ എന്തുകൊണ്ടാണ്‌ ?&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കാക്കി  ട്രൌസറും മുഷിഞ്ഞു നാറുന്ന വെള്ള ഷര്‍ട്ടുമിട്ട, കുറച്ചുപേര്‍ എണ്റ്റ  ബഞ്ചിലിപ്പോള്‍ ഉണ്ട്‌.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;അല്‍പം പോലും അഴുക്കില്ലാത്ത, വെള്ള സാരിയുടുത്ത ഒരു  ടീച്ചറും.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;അവരെന്നോട്‌ കീറിപ്പറിഞ്ഞു തുടങ്ങിയ എണ്റ്റെ നോട്ടു ബുക്ക്‌  ചോദിയ്ക്കുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കുതൂഹലം നിറഞ്ഞ കണ്ണുകളോടെ, എണ്റ്റെ അക്ഷരത്തെറ്റുകളില്‍ പരതുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കറുത്ത നെടുനീളന്‍ ഗൌണിട്ട ചക്രപാണിയെന്ന ദുഷ്ട ശാസ്ത്രജ്ഞണ്റ്റെ ഡെത്ത്‌ ലൈറ്റ്‌  സി.ഐ. ഡി കുമാറിണ്റ്റെ മേല്‍ വീഴുമോ ?&lt;/div&gt;&lt;div style="text-align: justify;"&gt;(കഥ തുടരുമോ)&amp;nbsp;&lt;/div&gt;&lt;div style="background-color: orange;"&gt;കീഴില്ലം സര്‍ക്കാര്‍ യു.പി  സ്കൂളിണ്റ്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ  സ്മരണികയില്‍ എഴുതിയത്‌. (2010)&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-6130174434616653333?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/6130174434616653333/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=6130174434616653333' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/6130174434616653333'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/6130174434616653333'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2011/08/blog-post.html' title='സി.ഐ. ഡി കുമാറും ഡെത്ത്‌ ലൈറ്റും'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-3414506333105482976</id><published>2011-07-31T19:33:00.000+05:30</published><updated>2011-09-29T00:23:12.236+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥകള്‍'/><title type='text'>ഡോക്ടറോട്‌ ചോദിയ്ക്കാം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div closure_uid_eh5hz3="112"&gt;&lt;span style="font-size: large;"&gt;ചെറുകഥ/ സുരേഷ്‌ കീഴില്ലം &lt;/span&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഡോക്ടര്‍,&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഞാന്‍ മുപ്പത്തിയെട്ടു വയസുള്ള ഒരു വീട്ടമ്മയാണ്‌. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്‌. അദ്ദേഹത്തിന്‌ ഉയര്‍ന്ന നിലയും വിലയുമുള്ള ഉദ്യോഗമാണ്‌. മക്കള്‍ പഠനത്തില്‍ സമര്‍ത്ഥരുമാണ്‌. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;പക്ഷെ ഡോക്ടര്‍, എനിയ്ക്ക്‌ മടുത്തു.&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&amp;nbsp;ഓരോ ദിവസവും വീര്‍പ്പുമുട്ടലുകളോടെയാണ്‌ ഞാന്‍ തള്ളി നീക്കുന്നത്‌. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഇത്‌ ഒരു രോഗമാണോ ഡോക്ടര്‍? &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;മിസിസ്‌ എം, ആലപ്പുഴ &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;മിസിസ്‌ എം,&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;താങ്കള്‍ക്ക്‌ മികച്ച സൌഭാഗ്യങ്ങളുള്ള ദാമ്പത്യമാണെന്നാണ്‌ കത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഭര്‍ത്താവും പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികളും. പക്ഷെ, നിങ്ങള്‍ സംതൃപ്തയല്ല. തുടര്‍ച്ചയായി സൌഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനാല്‍ നിങ്ങള്‍ക്ക്‌ അവയുടെ വില അറിയാന്‍ കഴിയാതെ വരുന്നതാവാം പ്രശ്നം. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;നിങ്ങള്‍ ഒന്നോര്‍ക്കണം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്ന എത്രയോ പേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. താങ്കള്‍ കൂടുതല്‍ പോസിറ്റീവായി ചിന്തിച്ച്‌ ഭര്‍ത്താവിനേയും കുട്ടികളേയും പരിപാലിച്ച്‌ മാതൃകാപരമായി ജീവിയ്ക്കുക. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഒരു മനശാസ്ത്രജ്ഞണ്റ്റെ മറുപടിയാണ്‌ എനിയ്ക്ക്‌ വേണ്ടത്‌...ഒരു പഞ്ചായത്ത്‌ മെമ്പറുടേതല്ല. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;വീക്ളി എഡിറ്റര്‍ സോമദാസന്‍ റൈറ്റിങ്ങ്‌ പാഡ്‌ സൂരജ്‌ മാവേലിപുരത്തിണ്റ്റെ നേര്‍ക്ക്‌ എറിഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;എടോ, ഇത്‌ മനശാസ്ത്രജ്ഞനോടുള്ള ചോദ്യമാണ്‌. സൈക്ളോജിക്കലായിരിയ്ക്കണം മറുപടി. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അതിന്‌ ഇനിയിപ്പോ സൈക്കോളജിയും പഠിയ്ക്കണോ എന്ന്‌ പിറുപിറുത്ത്‌ സൂരജ്‌ റൈറ്റിങ്ങ്‌ പാഡുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ പഠിയ്ക്കൂ, കുട്ടി. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;എഡിറ്റര്‍ സോമദാസന്‍ പുറത്തേയ്ക്ക്‌ പോകുന്ന സൂരജിനോട്‌ വിളിച്ചു പറഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;എന്തായി?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അടുത്ത ടേബിളില്‍ നിന്ന്‌ മഞ്ജു മാണി ചോദിച്ചു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;തെറി കിട്ടിയ മട്ടുണ്ടല്ലോ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;സൈക്ളോജിയ്ക്കലായില്ല. സൂരജ്‌ പറഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അതങ്ങനെ വേണമല്ലോ. മനശാസ്ത്ര പംക്തിയല്ലേ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അതിന്‌ വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ തനിയ്ക്കറിയില്ലല്ലോ എന്ന്‌ സൂരജ്‌ പറഞ്ഞില്ല. എന്നാല്‍ പെട്ടെന്നാണ്‌ സൂരജിന്‌ ആ ആശയം തോന്നിയത്‌. മഞ്ജുവിനെ കൊണ്ട്‌ ഈ ചോദ്യമൊന്ന്‌ വായിപ്പിയ്ക്കാം. ഒരു സ്ത്രീപക്ഷ നിലപാട്‌ കിട്ടും. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;മേം, ഇതൊന്നു വായിച്ചു നോക്കിയേ...വരികള്‍ക്കിടയിലൂടെ... &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;മഞ്ജു മാണി കത്തുവാങ്ങി. ഓടിച്ചു വായിച്ച ശേഷം പറഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;മണ്ടന്‍....നിനക്ക്‌ മനസ്സിലായില്ലേ? പ്രശ്നം സെക്ഷ്വലാണ്‌. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;സെക്ഷ്വലോ.. ? &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അതെങ്ങനെ മനസ്സിലായി?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;വരികള്‍ക്കിടയിലല്ല, ആ വീര്‍പ്പുമുട്ടലുകള്‍ക്കും മടുപ്പിനും ഉള്ളിലാണ്‌ വായിയ്ക്കേണ്ടത്‌. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഒ.കെ ആയിട്ടുണ്ടാവണം. അല്ലെങ്കില്‍ വീണ്ടും മാറ്റിയെഴുതന്‍ പറയുമായിരുന്നല്ലോ.&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&amp;nbsp;മഞ്ജു പറഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;പിന്നെയവള്‍ പാതിയില്‍ നിര്‍ത്തിയ ഫീച്ചറിലേയ്ക്ക്‌ കടന്നു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;വയലറ്റ്‌ ക്യൂട്ടക്സിട്ട കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ ചേര്‍ത്തു പിടിച്ച പേന. നക്ഷത്രങ്ങള്‍ പൊട്ടിവീഴുന്നതു പോലെ കടലാസില്‍ വിരിയുന്ന കുനുകുനെയുള്ള അക്ഷരങ്ങള്‍. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഇതു വരെ ചോദിയ്ക്കാനൊത്തില്ല, മേഡം മാര്യേഡാണോ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അല്‍പമൊരു ചമ്മലോടെ സൂരജ്‌ ചോദിച്ചു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അതിനെന്നതാടാ ഉവ്വേ സംശയം... ? പേരു കഴിഞ്ഞുള്ള വാല്‌ നീ കണ്ടില്ലേ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഓ... അതിപ്പോ അപ്പണ്റ്റെ പേരും ആവാലോ... ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;സൂരജ്‌ വിട്ടുകൊടുത്തില്ല. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ദാണ്ടേ...പിന്നേം... ടീഷേര്‍ട്ടിനുള്ളില്‍ നിന്ന്‌ താലിമാല പുറത്തെടുത്ത്‌ മഞ്ജു മാണി പറഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഇതെപ്പോഴും പ്രദര്‍ശിപ്പിച്ചോണ്ട്‌ നടക്കാന്‍ പറ്റുമോ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അവള്‍ പിന്നേയും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അതിന്നിടയില്‍ പെട്ടെന്ന്‌ തലയുയര്‍ത്തി സൂരജിനേ നോക്കിപ്പറഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അതേയ്‌... ഞങ്ങള്‍ക്ക്‌ കുട്ടികളൊന്നും ആയിട്ടില്ല. ഇപ്പോഴും ഹണിമൂണാ...എനിയ്ക്കൊരു മുപ്പത്തിയഞ്ച്‌ ആവട്ടെ... ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;സൂരജ്‌ മാവേലിപുരം ആകെയങ്ങ്‌ ചൂളിപ്പോയി. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഭാഗ്യം. കൃത്യസമയത്ത്‌ ഇണ്റ്റര്‍കോം ചിലച്ചു.&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&amp;nbsp;സൂരജ്‌ ക്യാബിനിലേയ്ക്ക്‌ വരൂ... &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;എഡിറ്ററാണ്‌. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ദൈവമേ, ഇനിയും മാറ്റിയെഴുതേണ്ടി വരുമോ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ക്യാബിനിലേയ്ക്ക്‌ ചെന്ന സൂരജിനു നേരെ എഡിറ്റര്‍ ഒരു കടലാസ്‌ നീട്ടി. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഇപ്പോള്‍ ഫോണിലൂടെ കിട്ടിയ ഒരു ചോദ്യമാണ്‌. ആരോഗ്യ പംക്തിയിലേയ്ക്ക്‌... &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;പുറത്തേയ്ക്ക്‌ കടക്കുംമുമ്പ്‌ എഡിറ്റര്‍ ഓര്‍മ്മിപ്പിച്ചു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;നല്ല നാലഞ്ചു ഡോക്ടര്‍മാരുമായി ഡിസ്കസ്‌ ചെയ്തിട്ട്‌ ഉത്തരം തയ്യാറാക്കിയാല്‍ മതി, കെട്ടോ. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ശരി സാര്‍.&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&amp;nbsp;എന്താ?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;സീറ്റില്‍ വന്നിരുന്ന സൂരജിനോട്‌ മഞ്ജുമാണി ചോദിച്ചു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഓ...പുതിയൊരു ചോദ്യം. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ങ്ങാ...നോക്ക്‌. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;അവള്‍ വീണ്ടും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;പ്രിയപ്പെട്ട ഡോക്ടര്‍,ലൈംഗിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിയ്ക്കുന്ന നിരവധി മരുന്നുകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണല്ലോ. പാര്‍ശ്വഫലങ്ങളില്ലാത്തതും കൂടുതല്‍ ഗുണകരവുമായ ഏതു ബ്രാണ്റ്റാണ്‌ താങ്കള്‍ക്ക്‌ നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുക? &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഡയറക്ടറി നോക്കി നാലഞ്ചു ഡോക്ടര്‍മാരെ വിളിച്ചു. ഒടുവില്‍ സൂരജ്‌ മാവേലിപുരം പ്രമുഖനായ ഡോക്ടറുടെ പേരില്‍ ഇങ്ങനെ എഴുതി. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ഒ.ടി.സി പ്രൊഡക്ടുകളുടെ പരസ്യങ്ങളാണ്‌ മാധ്യമങ്ങളില്‍ വരുന്നത്‌. അതായത്‌ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ പരസ്യം വഴി വില്‍ക്കുന്നവ. ഇവ പലതും മികച്ചതാവാം. പക്ഷെ, അവയിലേതെങ്കിലും ഞങ്ങള്‍ ശുപാര്‍ശ ചെയ്യാറില്ല.&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&amp;nbsp;താങ്കള്‍ക്ക്‌ എന്തെങ്കിലും ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സെക്സോളജിസ്റ്റിനെ കാണുന്നതാണ്‌ അഭികാമ്യം. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;സൂരജ്‌ മാവേലിപുരം തയ്യാറാക്കിയ മറുപടി വായിച്ച ശേഷം എഡിറ്റര്‍ സോമദാസന്‍ തണ്റ്റെ ഈസി ചെയറിലേയ്ക്ക്‌ ചാരി. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;പിന്നെ സ്വയം ചോദിച്ചു. &lt;/div&gt;&lt;div closure_uid_eh5hz3="112"&gt;ടൌണിലെ മികച്ച സെക്സോളജിസ്റ്റ്‌ ആരായിരിയ്ക്കും?&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&lt;br /&gt;&lt;/div&gt;&lt;div closure_uid_eh5hz3="112"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സണ്‍ഡേ മംഗളം (31.07.2011)&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-3414506333105482976?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/3414506333105482976/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=3414506333105482976' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/3414506333105482976'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/3414506333105482976'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2011/07/blog-post_31.html' title='ഡോക്ടറോട്‌ ചോദിയ്ക്കാം'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-7670979732339567527</id><published>2011-07-12T12:58:00.000+05:30</published><updated>2011-09-29T00:25:11.505+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥകള്‍'/><title type='text'>ഏഴാം മാളികമേലേ.......</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;b&gt;&lt;span style="color: red;"&gt;കഥ/സുരേഷ്‌ കീഴില്ലം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഫോണ്‍ ബെല്‍.&lt;br /&gt;പക്ഷേ ഫോണെടുക്കാന്‍ കേശുമ്മാന്‌ ഭയമാണ്‌.&lt;br /&gt;ഒരു നിക്യഷ്ട ജീവിയുടെ നിലവിളി കേട്ടിട്ടെന്നവണ്ണം കോശുമ്മാനാകെ അലോസരപ്പെടും.&lt;br /&gt;നാഴികക്ക്‌ നാല്‍പ്പതുവട്ടമാണ്‌ ഈ നിലവിളി. മിക്കവാറും കേശുമ്മാനൊരാളെ ഫ്ളാറ്റിലുണ്ടാകു.&lt;br /&gt;ഒടുവില്‍ ഭയന്ന്‌, അറച്ച്‌, അടുപ്പിക്കരുതാത്ത എന്തോ ഒന്നുപോലെ ചെവിത്തണ്ടയിലെ രോമങ്ങളില്‍പ്പോലും മുട്ടാതെ, ഹലോണ്‍...&lt;br /&gt;വസുന്ധര ആര്‍ വാര്യരില്ലേ... ?&lt;br /&gt;ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.&lt;br /&gt;നര്‍മ്മദയില്ലേ അവിടെ... ?&lt;br /&gt;ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.&lt;br /&gt;ഇതാരാപ്പാ...&lt;br /&gt;കാര്‍ന്നോര്‍ടെ ശബ്ദമാണല്ലോ...?&lt;br /&gt;വട്ടൊള്ളതാ...?&lt;br /&gt;നിങ്ങക്ക്‌ വേറെ ആരേ കിട്ടീല്ലേ, വീടുനോട്ടത്തിന്‌..? എന്നിങ്ങനെ ഒത്തിരി ക്രോസുവിസ്താരങ്ങള്‍ പുറത്തുനിന്ന്‌ കിട്ടിയതിനെ തുടര്‍ന്നാണ്‌ വസുന്ധര ആര്‍ വാര്യരെന്ന അമ്മയും നര്‍മ്മദയെന്ന മകളും കൂടി കേശുമ്മാനെ കാര്യങ്ങളോക്കെ പഠിപ്പിച്ചെടുക്കാമെന്ന്‌ കരുതിയത്‌.&lt;br /&gt;കേശുമ്മാനെന്തിനാ, ഇത്ര ധ്യതി...? ചോദിച്ചൂടെ, ആരാ... എവ്ടെന്നാ, എന്തിനാന്നൊക്കെ...&lt;br /&gt;കേശുമ്മാന്‍ സമ്മതിച്ചു. ആവാം...ആവാം...&lt;br /&gt;വഴുവഴുപ്പുള്ള വ്യത്തികെട്ട എന്തോ ദ്രാവകംപോലെ റസീവറില്‍ നിന്നു വന്ന ശബ്ദം കേശുമ്മാണ്റ്റെ ചെവിക്ക്‌ അസ്കിതയുണ്ടാക്കിയിട്ടും കേശുമ്മാന്‍ ചോദിച്ചു.&lt;br /&gt;ആരാ..? എവിട്ന്നാ...? എന്തിനാ... ?&lt;br /&gt;പക്ഷേ എന്നിട്ടും കുഴപ്പം. വൈകിട്ടു വസുന്ധരാ വാരസ്യാര്‌ ക്ഷീണത്തോടെ സെറ്റിയുടെ പതുപതുപ്പില്‍ വീണ്‌ മലയ്ക്കുമ്പോള്‍ ചോദിയ്ക്കും.&lt;br /&gt;കേശുമ്മാനെ, ആരെങ്കിലും വിളിച്ചോ... ?&lt;br /&gt;വാരസ്യാര്‍ക്ക്‌ ചായയെടുക്കുന്ന ധ്യതിയില്‍ കേശുമ്മാന്‍ പറയും- ഇല്യാലോ...&lt;br /&gt;പിറ്റേന്ന്‌, എന്നാല്വെണ്റ്റെ വസുന്ധരേ... ഞാനാ കാരണവരോട്‌ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാണല്ലോ.. എത്ര രൂപേടെ ലോസാണ്ടായേ... ?&lt;br /&gt;കേശുമ്മാനെ ണ്റ്റെ കേശുമ്മാനെ... ഇപ്പൊ ഇങ്ങ്നെയായോ കുഴപ്പം...&lt;br /&gt;കേശുമ്മാണ്റ്റെ കുഴപ്പങ്ങള്‍ ഇത്രടം കൊണ്ടൊന്നും തീരണില്ല.&lt;br /&gt;ഫാനിണ്റ്റെ കാറ്റടിച്ചാ കേശുമ്മാന്‍ ചുമയ്ക്കും. ചുമച്ച്‌ തൊണ്ടയില്‍ ഊറുന്ന കഫവുമായി, ഫ്ളാറ്റിണ്റ്റെ ജനാല തുറക്കും കേശുമ്മാന്‍.&lt;br /&gt;വടക്കേപ്പുഞ്ചയില്‍ നിന്ന്‌ ശുളുശുളാ വീശണ കാറ്റ്‌...കാറ്റിനോട്‌ മല്ലിട്ട്‌ നീട്ടി ഒരൊറ്റത്തുപ്പ്‌.&lt;br /&gt;വടക്കേമുറ്റത്തിണ്റ്റെ കെട്ടിനുമപ്പുറം, കൊന്നത്തെങ്ങിണ്റ്റെ ചോട്ടിലു വീഴും തുപ്പല്‌.&lt;br /&gt;ന്താ യീ കാട്ടണെ കേശുമ്മാനെ...തുപ്പല്ലെ...തുപ്പല്ലെ...&lt;br /&gt;വടക്കേപുഞ്ചയില്‍ നിന്നുള്ള കാറ്റില്ല.&lt;br /&gt;വടക്കേ മുറ്റമില്ല.&lt;br /&gt;മുറ്റമേയില്ല.&lt;br /&gt;ത്രിശൂലം പോലെ മുകളിലേയ്ക്കു കുതികൊണ്ട്‌ നില്‍ക്കുന്ന ഒരു വൈദ്യുതികാലിണ്റ്റെ മേലഗ്രം.&lt;br /&gt;ഒരു നാലഞ്ചാള്‌ താഴെ.&lt;br /&gt;അതിനും താഴെ വാര്യത്തെ കുളത്തിണ്റ്റെ താഴത്തെപ്പടിയില്‍ പെണ്ണുങ്ങള്‌ അലക്കാനും കുളിക്കാനും കൊണ്ടുവച്ച സോപ്പ്‌ പെട്ടി.&lt;br /&gt;പൊട്ടനുറുമ്പിണ്റ്റെ ഒരു വെകിളിപിടിച്ചോട്ടം.&lt;br /&gt;ചോണനുറുമ്പിണ്റ്റെ പടയോട്ടം.&lt;br /&gt;എന്താദ്്‌... ഞാനെവിട്യാത്‌... ?&lt;br /&gt;കേശുമ്മാനെ...തുപ്പണത്‌ വാഷ്ബെയ്സണേല്‌... ഇതേ നാടല്ല....നാട്ടിലെ വാര്യല്ല...&lt;br /&gt;ത്ഫു... വാഷ്ബോയ്സണില്‍ ഒതുക്കിതുപ്പുന്നു കേശുമ്മാന്‍.&lt;br /&gt;അതില്‍ ഉരുണ്ട്‌ വഴുക്കുന്ന കഫക്കട്ട കണ്ട്‌ മനം പുരട്ടുന്നു. കേശുമ്മാന്‌...&lt;br /&gt;ഒടുവില്‍ ബ്‌വേം...ബ്‌വേം... എന്ന്‌ കുടലാകെ മലക്കംമറിഞ്ഞ്‌ നീണ്ട ഛര്‍ദ്ദി.&lt;br /&gt;അതു കണ്ട്‌ നര്‍മ്മദയുടെ അടിവയറ്റില്‍ നിന്നും ഒരറപ്പ്‌ ഉരുണ്ട്‌ കയറി തൊണ്ടക്കുഴിയില്‍ തേട്ടി.&lt;br /&gt;അസഹ്യതയാല്‍ ചുളിഞ്ഞുപോയ സ്വന്തം മുഖം, കിടപ്പുമുറിയിലെ നിലക്കണ്ണാടിയില്‍ പ്രതിഫലിച്ചതുകൊണ്ട്‌ വസുന്ധര വാര്യസ്യാര്‍ ഞെട്ടി.&lt;br /&gt;മനുഷ്യന്‌ വയസ്സായാലെത്തെ ഒര്‌ കാര്യേ..&lt;br /&gt;തനിക്ക്‌ വയസ്സായോ?&lt;br /&gt;വസുന്ധരാ വാരസ്യാര്‍ ഒന്നു സംശയിച്ചു.&lt;br /&gt;ഏയ്‌ ഇല്യാന്നേ...&lt;br /&gt;വസുന്ധരാ വാരസ്യാര്‍ കേശുമ്മാനിലേയ്ക്ക്‌ മലക്കംമറിഞ്ഞ്‌ ആലോചിച്ചു.&lt;br /&gt;കേശുമ്മാനെ ഇനി എന്താ ചെയ്യാ... ?&lt;br /&gt;അമ്മ തന്ന്യാ കുഴപ്പോണ്ടാക്യേ... എന്തിനാ നാട്ടീന്ന്‌ ഈ കേശുമ്മാനെ...&lt;br /&gt;വസുന്ധരയുടെ പിറുപിറുപ്പുകളിലേയ്ക്ക്‌ നര്‍മ്മദ കടന്നുകയറുന്നു.&lt;br /&gt;നിണ്റ്റെ മുത്തശ്ശി നിര്‍ബന്ധിക്കുമ്പോ...&lt;br /&gt;രഘുരാമന്‍ വാര്യര്‌ പ്ളെയിന്‍ തകര്‍ന്ന്‌ മരിച്ച്‌, വസുന്ധരയെന്ന മകള്‍ക്കും നര്‍മ്മദയെന്ന പേരക്കിടാവിനും ഒരാണ്‍തുണയില്ലാണ്ടായപ്പോ...&lt;br /&gt;അപ്പൊ ചെന്നു നിന്ന്‌ തുണയാവാന്‍ പറ്റ്യ ഒരാള്‌...&lt;br /&gt;ലക്ഷ്മിക്കുട്ടി വാരസ്യാര്‌ അടുക്കള ജനാലയിലൂടെ കണ്ടതാണല്ലോ, വിറകു കീറി ഒതുക്കുന്ന കേശുവിണ്റ്റെ ഒരു മെയ്ക്കരുത്ത്‌.&lt;br /&gt;മറ്റൊരിയ്ക്കല്‍ നിലവറയ്ക്കകത്തെ ഇരുട്ടില്‍ നിന്നും തന്നെ കൈപിടിച്ച്‌ കയറ്റുമ്പോഴത്തെ കൈക്കരുത്ത്‌.&lt;br /&gt;എല്ലാത്തിനും പുറമെ, തിരുവാതിരക്കുളിരില്‍ കയ്യും മെയ്യും കത്തിപ്പടര്‍ന്ന്‌ ലക്ഷ്മിക്കുട്ടിയിലേക്ക്‌ പകര്‍ന്ന ഉള്‍ക്കരുത്ത്‌.&lt;br /&gt;രഘുരാമനില്ലാണ്ട്‌...ന്താ വസുന്ധരേ ഇയ്യീ പറേണേ... നഗരത്തിന്‌ നിങ്ങള്‍്‌ രണ്ടു പെണ്ണുങ്ങള്‍്‌ ഒറ്റയ്ക്കോ... ഒന്ന്വെങ്കി നെങ്ങളിങ്ങോട്ട്‌ വര്‍വാ... നിവ്യത്തീല്ല്യാന്നാണെങ്കി കേശു കൂടെ വരും..... അത്‌ വേണം.&lt;br /&gt;കേശു മതിയെന്ന്‌ ലക്ഷ്മിക്കുട്ടി വാരസ്യാര്‍ക്കറിയാം.&lt;br /&gt;ഏതു നഗരത്തിലായാലും.. ഏതു നരകത്തിലായാലും..&lt;br /&gt;അയാളുടെ തണലില്‍ കുട്ടികള്‍ക്ക്‌ ഒരാപത്തും വരില്ല.&lt;br /&gt;മുത്തശ്ശി വരുത്തിവച്ച ഒരാപത്തേ.... സഹികെട്ട്‌, കെറുവിച്ച്‌ കാലിനു മുകളില്‍ കാല്‍ കയറ്റിവച്ച്‌ നര്‍മ്മദ സെറ്റിയിലേക്ക്‌ ചാരി.&lt;br /&gt;മുട്ടിനു മുകളില്‍, വലിഞ്ഞ്‌ നിന്ന കടുംനീല മിഡിയ്ക്ക്‌ താഴെ അവളുടെ മെല്ലിച്ച തുടകള്‍ കണ്ടപ്പോള്‍ കേശുമ്മാന്‌ തോന്നുന്നത്‌ സഹതാപമാണ്‌.&lt;br /&gt;ധനു നിലാവ്‌ ഒഴുകിപ്പടര്‍ന്ന, ലക്ഷ്മിക്കുട്ടിയുടെ മാദകമായ തുടകളുടെ ഓര്‍മ്മ കേശുമ്മാണ്റ്റെ നരച്ച നെഞ്ചിന്‌ താഴെ ഒരു മാത്ര കൊളുത്തി വലിച്ചു.&lt;br /&gt;ഇപ്പോള്‍ രാത്രിയാണ്‌.&lt;br /&gt;നര്‍മ്മദയുടെ മുറിയില്‍ പൊട്ടിത്തെറിയ്ക്കുന്ന സ്റ്റീരിയോ.&lt;br /&gt;താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍.&lt;br /&gt;മുഖത്ത്‌ രോമമില്ലാത്ത മറ്റൊരാള്‍..&lt;br /&gt;ഒറ്റക്കാതില്‍ കടുക്കനുമായി ഇനിയൊരാള്‍.&lt;br /&gt;താളാത്മകമായി കെട്ടുപിണഞ്ഞാടുന്ന നര്‍മ്മദയുടെ ശോഷിച്ച തുടകളും.&lt;br /&gt;പാവം കുട്ടി...കേശുമ്മാന്‍ ജനാലക്കരികില്‍ നിന്ന്‌ കിടുകിടുത്തു.&lt;br /&gt;താളപെരുക്കങ്ങളില്‍ നിന്നും പുറത്തുകടന്നൊരാള്‍ ഇപ്പോള്‍ ഇഴഞ്ഞ്‌ കയറുന്നത്‌ വസുന്ധരാ വാരസ്യാരുടെ മടക്കുകള്‍ വീണ ഉദരത്തിലെ വ്യത്തികെട്ട കത്രികപ്പാടിലേയ്ക്കാണ്‌.&lt;br /&gt;കേശുമ്മാന്‍ താഴേയ്ക്കു നോക്കി.&lt;br /&gt;ചീറിപ്പായുന്ന വാഹനങ്ങള്‍...&lt;br /&gt;തലതാഴ്ത്തി നില്‍ക്കുന്ന തെരുവ്‌ വിളക്കുകള്‍...&lt;br /&gt;അല്ലല്ലോ...&lt;br /&gt;കവുങ്ങിന്‍ തോട്ടവും പുഴയും കടന്ന്‌, തീക്കറ്റയും വീശി ആര്‍ത്തു വരുന്ന ഒരാള്‍ക്കുട്ടംപിടഞ്ഞെഴുന്നേറ്റ്‌, പുറത്തും ചന്തിയിലും പറ്റിപ്പിടിച്ച കരിയിലകള്‍ തുത്തുമാറ്റി, കേശുവും ലക്ഷ്മിക്കുട്ടിയും ഇപ്പോള്‍, ദാ ഓട്ടം തന്നെ ഓട്ടം.&lt;br /&gt;സര്‍പ്പക്കാവിണ്റ്റെ കടുത്ത ഇരുട്ടില്‍ നിന്നും പുറത്തു വന്ന കേശുമ്മാന്‍, ഏഴാം നിലയില്‍ നിന്നും ഒടിഞ്ഞ്‌ മടങ്ങിവീണ ഗോവണിപ്പടികളിലാണിപ്പോള്‍....&lt;br /&gt;തീക്കറ്റകള്‍ വീശി ആള്‍ക്കുട്ടം പാഞ്ഞുപാഞ്ഞ്‌... .&lt;br /&gt;&lt;br /&gt;&lt;div align="right"&gt;&lt;span style="color: #cc0000;"&gt;ചന്ദ്രിക 2000 ഏപ്രില്‍&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-7670979732339567527?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/7670979732339567527/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=7670979732339567527' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/7670979732339567527'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/7670979732339567527'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2011/07/blog-post_12.html' title='ഏഴാം മാളികമേലേ.......'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-743519898033754920</id><published>2011-07-10T19:42:00.000+05:30</published><updated>2011-09-29T00:26:31.743+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥകള്‍'/><title type='text'>തുരുത്ത്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div align="left"&gt;&lt;b&gt;&lt;span style="color: red; font-size: 130%;"&gt;കഥ/സുരേഷ്‌ കീഴില്ലം&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;പരീക്ഷാ ഹാളിണ്റ്റെ വൃത്തികെട്ട മൌനത്തില്‍ ഞാനൊറ്റപ്പെട്ടിരിയ്ക്കുമ്പോഴാണ്‌ മുത്തശ്ശി എനിയ്ക്ക്‌ കൂട്ടു വന്നത്‌. ഒരു പാദചലനം അടുത്തെത്തിയപ്പോള്‍ ഇന്‍വിജിലേറ്ററാണെന്നേ കരുതിയൊള്ളു. എന്നാല്‍ എണ്റ്റെ ഹൃദയത്തിലേയ്ക്ക്‌ കടന്നു വന്നത്‌ മുത്തശ്ശിയാണെന്നു പറയുമ്പോള്‍, മുത്തശ്ശിയും പരീക്ഷയും തമ്മിലുള്ള ബന്ധത്തെ പറ്റി ഏതൊരാളാണ്‌ അത്ഭുതപ്പെടാതിരിയ്ക്കുക!&lt;/div&gt;&lt;br /&gt;&lt;div align="left"&gt;താളത്തില്‍ തുള്ളി വന്ന മുത്തശ്ശി എണ്റ്റെ ഹൃദയത്തില്‍ നിറകൊണ്ടു. പിന്നെപ്പിന്നെ അവരെണ്റ്റെ ഹൃദയത്തിണ്റ്റെ തന്നെ ഒരു കോണില്‍ ഇരുന്ന്‌ ശാന്തയായി സ്വാതിക ഭാവം കൈക്കൊണ്ട്‌, എന്നോട്‌ കനിവോടെ ചോദിച്ചു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;പരീക്ഷ്യാ ല്യോ?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ങ്ങും. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഞാന്‍ മൂളി. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;നീം ണ്റ്റെ കുട്ട്യേ അവര്‌ ജീവിയ്ക്കാന്‍ സമ്മതിയ്ക്കില്ല്യ ല്ലേ? &lt;/div&gt;&lt;br /&gt;&lt;div align="left"&gt;മുത്തശ്ശി പതുക്കെ കരഞ്ഞുതുടങ്ങി. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;നെണക്ക്‌ രക്ഷപ്പെടാന്‍ ഒരു വഴീം ല്യാ-ല്ലേ?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;കൊഴുത്ത്‌ ചുവന്ന മുത്തശ്ശിയുടെ കവിളിലൂടെ കണ്ണീര്‍ക്കണങ്ങള്‍ ഒലിച്ചിറങ്ങി. അത്‌ എണ്റ്റെ പരീക്ഷാ പേപ്പറിലൂടെ ഒഴുകിപ്പരന്നു. മഷി പടര്‍ന്ന പരീക്ഷാക്കടലാസില്‍ തിരകളുണര്‍ന്നു. ആഞ്ഞടിച്ചു. ഞാന്‍ ഒഴുക്കില്‍പ്പെട്ടു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;തിരയ്ക്കുമീതെ മഴയും. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;എത്ര മഴപെയ്താലും ഈ കുന്നിന്‍മേല്‍ വെള്ളം കേറില്ലേ?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇല്യ. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇന്നും നാളേം നാളെകഴിഞ്ഞും?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇല്യായില്ല്യാ.. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അതിണ്റ്റെ പിറ്റേന്നും-ഈ മാസം മുഴ്വോനും... ?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ണ്റ്റെ കുട്ട്യേ... അങ്ങന്‌ നെയൊരു മഴേണ്ടോ? &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അങ്ങനെ പെയ്താ കുന്ന്‌ അടീലാവില്ലേ?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;അങ്ങ്‌ നെ പെയ്താലേ പ്രളയാണ്ട്ാവാ-അപ്പോ കുന്ന്‌ മാത്രല്ലാ...ഈ ലോകം ലോകം മുഴ്വോനും വെള്ളത്തിനടീലാവും. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;നമ്മളും?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ല്ല്യാണ്ടെങ്ങ്നാ കുട്ട്യേ. എല്ലാര്‍ടേം പോലല്ലേ നമ്മളും?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇല്ല. ഞാനും ണ്റ്റെ മുത്തശ്ശീം ഒര്‌ വഞ്ചീണ്ടാക്കീട്ട്‌... &lt;/div&gt;&lt;br /&gt;&lt;div align="left"&gt;തിരകള്‍ക്ക്‌ മേല്‍ ഉലയുന്ന വഞ്ചിയില്‍ മുത്തശ്ശിയുടെ മാറില്‍ ചാരി ഞാന്‍ നീങ്ങുകയാണ്‌. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;മുത്തശ്ശി രാമായണം വായിയ്ക്കുകയായിരുന്നു അപ്പോള്‍. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അമ്മയ്ക്ക്‌ ഇതൊന്നു പതുക്കെ വായിച്ചൂടെ..? &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അച്ഛന്‍ പറഞ്ഞു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അവനു പരീക്ഷ അടുക്ക്വാ.. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല. വായന നിര്‍ത്തി എഴുന്നേറ്റു പോയി. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അപ്പോഴും ഹോം വര്‍ക്ക്‌ ഉത്തരം കിട്ടാതെ എന്നെ പരിഹസിച്ചുകൊണ്ടിരുന്നു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;എത്ര നേരായി കുട്ടീ നീയിരിപ്പിങ്ങ്നെ ഇരിയ്ക്കുണൂമുത്തശ്ശി എണ്റ്റെ തലയില്‍ മെല്ലെത്തലോടി. ഞാന്‍ ദൈന്യതയോടെ മുത്തശ്ശിയെ നോക്കി. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇനി ഈ മാമ്പഴം തിന്നിട്ടു മതി പഠിത്തൊക്കെ...&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ന്താമ്മേ ഇത്‌? പറമ്പില്‌ ഒക്കെ കെടക്കണതല്ലേ. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അമ്മ അടുക്കളയില്‍ നിന്ന്‌ വന്ന്‌ പറഞ്ഞു. എടാ അത്‌ കളഞ്ഞേക്ക്‌...&lt;/div&gt;&lt;br /&gt;&lt;div align="left"&gt;അതാപ്പോ നന്നായേ...ണ്റ്റെ കുട്ടീ മുത്തശ്ശി തരണതല്ലേ-തിന്നോളൂട്ടോ... ഒരു കുഴപ്പോല്യ... &lt;/div&gt;&lt;br /&gt;&lt;div align="left"&gt;ന്താ ഈ അമ്മയ്ക്ക്‌ പറ്റീത്‌? അവന്‌ പരീക്ഷ്യാന്നൊള്ളത്‌ മറന്നോ? അമ്മ മാമ്പഴം വാങ്ങി ദൂരേയ്ക്ക്‌ എറിഞ്ഞു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഞാന്‍ മയക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇല്ല.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;മുത്തശ്ശിയില്ല.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;മുന്നില്‍ തിരകള്‍ അലറിയടിയ്ക്കുന്നു. പിന്നെപ്പിന്നെ മെല്ലെ ഒതുങ്ങുന്നു. നിശ്ചലമായ നീലപ്പരപ്പ്‌. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;നീലിച്ച പരീക്ഷാ പേപ്പര്‍. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;അപ്പോഴും പരീക്ഷാ പേപ്പറിലേയ്ക്ക്‌ കണ്ണീര്‍ വീഴുന്നുണ്ടായിരുന്നു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;എന്താ തനിയ്ക്ക്‌ പറ്റീത്‌? &lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇന്‍വിജിലേറ്ററുടെ അമ്പരപ്പുള്ള ചോദ്യം.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഈ പരീക്ഷാ ഹാളിണ്റ്റെ മൌനമാകെ, ദൈവമേ എണ്റ്റെ നാവിന്‍ തുമ്പില്‍ത്തന്നെയാണല്ലോ തളം കെട്ടി കിടക്കുന്നത്‌.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;b&gt;&lt;span style="color: #660000;"&gt;1994 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌&lt;/span&gt;&lt;/b&gt; &lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="color: #000099; font-size: 130%;"&gt;പരീക്ഷ കീറാമുട്ടിയാകുന്ന ഒരു കുട്ടിയുടെ മനസ്സാണ്‌ സുരേഷ്‌ കീഴില്ലത്തിണ്റ്റെ തുരുത്തില്‍. വര്‍ത്തമാനകാലം പരീക്ഷകളുടേതാവുന്നതിണ്റ്റെ വിഭ്രാന്തിയുണ്ടിതില്‍. അലിവ്‌ ആശ്വാസമാകുന്നതിണ്റ്റെ സൂചനയും. മുത്തശ്ശി അലിവാണ്‌ ഇവിടെ. പക്ഷെ, കീഴില്ലം, പ്രത്യാശ തീരെ ഉപേക്ഷിയ്ക്കണോ. പരീക്ഷകളിലൊക്കെ വലിയ വിജയം നേടുന്ന മിടുക്കന്‍മാന്‍ നമ്മുടെ ഇടയില്‍ത്തന്നെയുള്ളവരാണ്‌! &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="right"&gt;&lt;span style="color: #6600cc; font-size: 130%;"&gt;(മാതൃഭൂമി (പുസ്തകം 72 ലക്കം 26) (1994) യില്‍ ബാലപംക്തിയിലേയ്ക്ക്‌ ഈ കഥ തെരഞ്ഞെടുത്തുകൊണ്ട്‌ കഥാകൃത്ത്‌ അക്ബര്‍ കക്കട്ടില്‍ എഴുതിയത്‌)&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-743519898033754920?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/743519898033754920/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=743519898033754920' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/743519898033754920'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/743519898033754920'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2011/07/blog-post.html' title='തുരുത്ത്‌'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-7796762467893158082</id><published>2010-10-16T12:19:00.000+05:30</published><updated>2011-09-29T00:34:11.347+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഫീച്ചറുകള്‍'/><title type='text'>അക്ഷരനിയോഗം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: center;"&gt;&lt;span style="color: #cc0000;"&gt;ഇന്ന്‌ വിദ്യാരംഭം &lt;/span&gt;&lt;br /&gt;&lt;span style="color: #cc0000;"&gt; കേരളത്തില്‍  വിദ്യാരംഭം കൊണ്ടാടുന്നതില്‍ പ്രശസ്തമായ, &lt;/span&gt;&lt;br /&gt;&lt;span style="color: #cc0000;"&gt;ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന &lt;/span&gt;&lt;br /&gt;&lt;span style="color: #cc0000;"&gt; പനച്ചിക്കാട്‌ സരസ്വതിക്ഷേത്രത്തെപറ്റിയും &lt;/span&gt;&lt;br /&gt;&lt;span style="color: #cc0000;"&gt;അവിടെ അക്ഷരം പുതുതലമുറയ്ക്ക്‌  കൈമാറുന്നത്‌ നിയോഗമായി &lt;/span&gt;&lt;br /&gt;&lt;span style="color: #cc0000;"&gt;ഏറ്റെടുക്കുന്ന ബ്രാഹ്മണ കുടുംബത്തെ പറ്റിയും &lt;/span&gt;&lt;br /&gt;&lt;div style="text-align: left;"&gt;ഗണപതായേ നമ:&lt;/div&gt;&lt;/div&gt;കുരുന്നു നാവുകളില്‍ തീര്‍ത്ഥം തളിച്ച്‌  ശുദ്ധി വരുത്തിയ സ്വര്‍ണ മോതിരം കൊണ്ട്‌ എഴുതുന്ന ആദ്യാക്ഷരി. ഇനിയിത്‌ വെറും  നാവല്ല.&lt;br /&gt;മ്യദുവായ, അതേ സമയം ഖനഗംഭീരമായ ശബ്ദത്തില്‍ യുവാവായ പുരോഹിതന്‍ പറയുന്നു. &lt;br /&gt;അക്ഷരങ്ങളുള്ള നാവാണ്‌.&lt;br /&gt;അറിവിണ്റ്റെ അഗ്നിസ്പര്‍ശത്തില്‍ കുതറിക്കരയുന്ന  പിഞ്ചോമനകളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മമാരോട്‌ അനുഗ്രഹം തുടിക്കുന്ന  നേര്‍ത്ത ശബ്ദത്തില്‍ അദ്ദേഹം പറയുന്നു .&lt;br /&gt;നന്നായി വരും.&lt;br /&gt;ഹ്യദയത്തിലും നാവിലും  സാരസ്വതത്തിണ്റ്റെ നിറവുള്ള ഈ യുവ പുരോഹിതണ്റ്റെ പേര്‍ ശ്രീജിത്ത്‌. കൊല്ലൂരുനിന്നു  ദേവി മൂകാംബികയെ മലയാളത്തിലേക്ക്‌ ആനയിച്ച ദാമോദരന്‍ നമ്പൂതിരിയുടെ പതിന്നാലാം  തലമുറയിലെ ആണ്‍ തരി.&lt;br /&gt;എണ്റ്റെ പ്രൊഫഷന്‍ ആനിമേഷനാണ്‌&lt;br /&gt;ശ്രീജിത്ത്‌ പറയുന്നു.&lt;br /&gt;ഇവിടെ അച്ഛനു വയ്യാതായപ്പോള്‍, കരിയര്‍ ഉപേക്ഷിച്ച്‌  ഇങ്ങോട്ട്‌ പോന്നു.&lt;br /&gt;ദക്ഷിണ മൂകാംബിക.&lt;br /&gt;ജില്ലയിലെ പനച്ചിക്കാട്‌ സരസ്വതി  ക്ഷേത്രം.&lt;br /&gt;ആയിരക്കണക്കിന്‌ കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷര മന്ത്രം  അനുഗ്രഹിച്ചു നല്‍കുന്ന വിദ്യാസങ്കേതം. വരാതിരിക്കാനായില്ല...........&lt;br /&gt;കുലീനമായ ഒരു  മന്ദഹാസത്തോടെ ശ്രീജിത്ത്‌ പറയുന്നു.&lt;br /&gt;എണ്റ്റെ ജന്‍മനിയോഗം&lt;br /&gt;സരസ്വതി  മണ്ഡപത്തില്‍ ചമ്രംപടിയിട്ട്‌ നിവര്‍ന്നിരുന്ന്‌ ശ്രീജിത്ത്‌ ആ അക്ഷര  നിയോഗത്തിണ്റ്റെ കഥ പറഞ്ഞു. പനച്ചിക്കാട്‌ പ്രധാനമായും മൂന്ന്‌ ബ്രാഹ്മണ  കുടുംബങ്ങളാണ്‌ ഉള്ളത്‌.&lt;br /&gt;കിഴുപ്പുറം കരിനാട്‌ കൈമൂക്ക്‌&lt;br /&gt;അതില്‍ കിഴുപ്പുറം ഇല്ലത്ത്‌  ദാമോദരന്‍ നമ്പൂതിരിക്ക്‌ സന്താനഭാഗ്യമുണ്ടായില്ല. പ്രായം ചെന്നതോടെ നമ്പൂതിരിയുടെ  മനോദുഖവുമേറി. തന്നോടോപ്പം കുടുംബം ക്ഷയിക്കുന്നതിണ്റ്റെ വിഷമം ഒരു വശത്ത്‌.  മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ആണ്‍മക്കളില്ലാത്തതിനാല്‍ മോക്ഷം കിട്ടാതെ  അലഞ്ഞു തിരിയേണ്ടി വരുമെന്നതിണ്റ്റെ ബുദ്ധിമുട്ട്‌ മറുവശത്ത്‌.&lt;br /&gt;ഒടുവില്‍ നമ്പൂതിരി  ഇല്ലവും നാടും ഉപേക്ഷിച്ച്‌, അപുത്രസ്യ കുതോ മുക്തി: എന്നു വിചാരിച്ച്‌  ഗംഗാസ്നാനത്തിന്‌ കാശിയിലേക്ക്‌ പോകാന്‍ തീരുമാനിച്ചു.&lt;br /&gt;മോക്ഷ ലബ്ദ്ധിക്കിനി  അതേയുള്ളുവഴി.&lt;br /&gt;എന്നാല്‍ യാത്രയ്ക്കിടയില്‍ കൊല്ലൂറ്‍ മൂകാംബിക സന്നിധിയില്‍ എത്തിയ  നമ്പൂതിരിയ്ക്ക്‌ അവിടം വിട്ടുപോകാനായില്ല. മോക്ഷത്തെ പറ്റിയുള്ള ആകുലതകള്‍  വെടിഞ്ഞ്‌ ദേവി മൂകാംബികയെ ഉപാസിച്ച്‌ അദ്ദേഹം അവിടെ കഴിയാന്‍ തീരുമാനിച്ചു. &lt;br /&gt;നാളുകള്‍ കടന്നുപോയി.&lt;br /&gt;ഒരു ദിവസം ഉറക്കത്തില്‍ നമ്പൂതിരിയ്ക്ക്‌ ദേവിയുടെ സ്വപ്ന  ദര്‍ശനമുണ്ടായി. അങ്ങിനി നാട്ടിലേയ്ക്ക്‌ മടങ്ങിക്കൊള്ളു എന്നായിരുന്നു  അരുളപ്പാട്‌. കരിനാട്‌ ഇല്ലത്തെ അന്തര്‍ജനം ഗര്‍ഭിണിയാണെന്നും അതിലുണ്ടാവുന്ന  ഇരട്ടക്കുട്ടികളില്‍ ഒരാളെ അങ്ങ്‌ എടുത്തു വളര്‍ത്തി കുടുംബംനിലനിര്‍ത്തണമെന്നും  ദേവി നിര്‍ദ്ദേശിച്ചു. അതനുസരിച്ച്‌ ദാമോദരന്‍ നമ്പൂതിരി പനിച്ചിക്കാടേക്ക്‌  മടങ്ങി.&lt;br /&gt;കടുംബ ക്ഷേത്രമായ പനച്ചിക്കാട്‌ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനത്തിനു  മുമ്പായി, കൊണ്ടു വന്ന ഓലക്കുട താഴെ വച്ച്‌ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി.  തിരിച്ച്‌ കുടയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അത്ഭുതം. കുടയെടുക്കാനാവുന്നില്ല.&lt;br /&gt;പരിഭ്രമിച്ചു. ഈ സമയം അതിതേജ്വസിയായ ഒരാള്‍ കുളത്തിലെത്തി. അദ്ദേഹം  പറഞ്ഞു&lt;br /&gt;താങ്കള്‍ ഉപാസിച്ച ദേവി മൂകാംബിക താങ്കള്‍ക്കൊപ്പം വന്നിരിയ്ക്കുന്നു. ദേവി  ഇവിടെ ഇരിപ്പിടം കണ്ടെത്തിയിരിക്കുകയാണ്‌. സാധാരണ വിഗ്രഹത്തില്‍ ദേവിയെ  കുടിയിരുത്താനാവില്ലെന്നും ഋഷിമാര്‍ ആരാധിച്ചുപോന്ന ഒരു വിഗ്രഹം കുളത്തിനു  പടിഞ്ഞാറു ഭാഗത്തുള്ള മലയുടെ മുകളില്‍ അല്‍പം തെക്കുമാറി കാടിനു നടുവിലുണ്ടെന്നും  ആഗതന്‍ അറിയിച്ചു. പക്ഷേ ആ വിഗ്രഹം പനച്ചിക്കാട്‌ യക്ഷിയുടെ സംരക്ഷണയിലാണ്‌.  യക്ഷിയെ പ്രീതിപ്പെടുത്തി വേണം വിഗ്രഹം എടുക്കാനെന്നും വന്നയാള്‍ ഉപദേശിച്ചു.&lt;br /&gt;ഉപദേശപ്രകാരം നമ്പൂതിരി നടത്തിയ പ്രതിഷ്ഠയാണ്‌ പനച്ചിക്കാടുള്ളത്‌. ഒപ്പം  ദേശസംരക്ഷണത്തിനായി യക്ഷിയുടെ പ്രതിഷ്ഠയും നിര്‍വ്വഹിച്ചു.&lt;br /&gt;പക്ഷെ, ഇവിടത്തെ സരസ്വതി  പ്രതിഷ്ഠ നമുക്കൊരിക്കലും കാണാനാവില്ല. പടര്‍ന്ന കാട്ടുവള്ളികള്‍ക്കുള്ളില്‍  എവിടെയോ ആണ്‌ അത്‌. ശക്തമായ ആ ചൈതന്യം ഏതൊരാള്‍ക്കും  താങ്ങാവുന്നതിനുമപ്പുറമാണെന്നാണ്‌ സങ്കല്‍പം. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ  പ്രതിഷ്ഠയ്ക്ക്‌ എതില്‍ വശത്തായി സ്ഥാപിച്ച അര്‍ച്ചനാ ബിംബമാണ്‌ ഭക്തജനങ്ങള്‍  കാണുന്നത്‌.&lt;br /&gt;അറിവ്‌ എപ്പോഴും അജ്ഞാനം കൊണ്ട്‌ മൂടിക്കിടക്കുമെന്നും അത്‌  അകകണ്ണുകൊണ്ട്‌ തെളിയിച്ചെടുക്കുകയാണ്‌ വേണ്ടതെന്നും ശ്രീജിത്‌ നമുക്ക്‌  വിശദീകരിച്ചു തരുന്നു.&lt;br /&gt;കൊല്ലവര്‍ഷം ആറാം ശതാബ്ദത്തിലെപ്പോഴോ ആണ്‌ ഇവിടെ പ്രതിഷ്ഠ  നടന്നതായി കരുതപ്പെടുന്നത്‌. കാര്‍ത്തിക തിരുന്നാള്‍ രാജാവ്‌ ഇവിടെ താമസിച്ച്‌  ഭജനമിരുന്നതായും പഴമക്കാരുടെ വാമൊഴികളില്‍ നിന്നറിയാം. നവരാത്രിയുള്‍പ്പടെ  പന്ത്രണ്ടു ദിനം മൂന്നുകൊല്ലം തുടര്‍ച്ചയായി ഭജിച്ചാല്‍ സര്‍വ്വാഭീഷ്ട  സിദ്ധിയെന്നാണ്‌ സങ്കല്‍പം. പക്ഷെ, അത്‌ നൂറില്‍ ഒരാള്‍ക്കുപോലും കഴിയാറില്ല.  കുട്ടികളാണെങ്കില്‍ പനിയോ മറ്റോ വന്ന്‌ ദേഹശുദ്ധിവരുത്താനാകാതെ വന്ന്‌ ഭജനം  മുടങ്ങും. മുതിര്‍ന്ന പുരുഷന്‍മാര്‍ക്കാവട്ടെ, ഉറക്കത്തില്‍ സര്‍വ്വാംഗസുന്ദരിയായ  ഒരു സ്ത്രീയുടെ സ്വപ്നദര്‍ശനമുണ്ടായി ദേഹശുദ്ധി നഷ്ടപ്പെടും. പനച്ചിക്കാട്‌  യക്ഷിയാണ്‌ ഇവ്വിധം ഭജനം തടസ്സപ്പെടുത്തുന്നതെന്നാണ്‌ സങ്കല്‍പം. അതിനാല്‍  യക്ഷിയ്ക്ക്‌ വറനിവേദ്യം നല്‍കിയ ശേഷമാണ്‌ സാധാരണ ഭജനം തുടങ്ങുകയെന്ന്‌  ഐതീഹ്യമാലയില്‍ പറയുന്നു. വിഘ്നങ്ങള്‍ മറികടന്ന്‌ ഭജനം പൂര്‍ത്തീകരിയ്ക്കാന്‍  അസാമാന്യ മനോബലം വേണം. ഇങ്ങനെ ചെയ്യുന്നവര്‍ സംഗീതസാഹിത്യകലകളില്‍ അതി പ്രശസ്തരായി  മാറുന്നതായാണ്‌ അനുഭവമെന്നും ഐതീഹ്യമാലയിലുണ്ട്‌.&lt;br /&gt;ആധുനികമായ നിരവധി സൌകര്യങ്ങള്‍  ഒരുക്കുമ്പോഴും കൈമോശപ്പെടാതെ കാക്കുന്ന ബ്രഹത്തായ ജൈവസങ്കേതമാണ്‌  പനച്ചിക്കാടിണ്റ്റെ മറ്റൊരാകര്‍ഷണം. കാട്ടുവള്ളികള്‍ പടര്‍ന്ന യക്ഷി സങ്കേതവും  ഒരിക്കലും വെള്ളം വറ്റാത്ത തീര്‍ത്ഥകുളവും മനസ്സുകളില്‍ നന്‍മയുടെ നിറവാകുന്നു. &lt;br /&gt;മറ്റു ക്ഷേത്രങ്ങളില്‍ അഭിഷേക ജലം തീര്‍ത്ഥമായി നല്‍കുമ്പോള്‍ പനച്ചിക്കാട്‌  ഭഗവതിയുടെ പാദസ്പര്‍ശമുള്ള നിലയ്ക്കാത്ത ഉറവയാണ്‌ തീര്‍ത്ഥം.&lt;br /&gt;ഇത്‌ ഒരു  തുള്ളിയെങ്കിലും ഹ്യദയത്തില്‍ വീണാല്‍ ശേഷിക്കുന്ന ജീവിതം ധന്യം.&lt;br /&gt;പിന്നെ അവിടെ  ഒരേയൊരു മന്ത്രം.&lt;br /&gt;ഓം സം സരസ്വതൈ നമ:&lt;br /&gt;&lt;span style="color: #6633ff;"&gt;(സണ്‍ഡേ മംഗളം 2010  ഒക്ടോബര്‍ 16 ഞായറാഴ്ച).&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-7796762467893158082?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/7796762467893158082/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=7796762467893158082' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/7796762467893158082'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/7796762467893158082'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2010/10/blog-post_15.html' title='അക്ഷരനിയോഗം'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-2916606027443439587</id><published>2010-02-25T17:37:00.000+05:30</published><updated>2011-09-29T00:32:16.914+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മക്കുറിപ്പ്‌'/><title type='text'>വീശിത്തുടങ്ങിയ കാറ്റിനു നിലച്ചുപോകാനാകുമോ?</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;a href="http://1.bp.blogspot.com/_v2fNKQVZVkU/S4Zo0OGYdQI/AAAAAAAAAQs/x_albKeHpw4/s1600-h/K+M+Joshi.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5442152446071174402" src="http://1.bp.blogspot.com/_v2fNKQVZVkU/S4Zo0OGYdQI/AAAAAAAAAQs/x_albKeHpw4/s320/K+M+Joshi.jpg" style="display: block; height: 268px; margin: 0px auto 10px; text-align: center; width: 198px;" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;b&gt;&lt;span style="color: #000099;"&gt;പ്രഥമ പുസ്തകത്തിണ്റ്റെ അച്ചടി മഷിയുണങ്ങും മുമ്പ്‌ മരണം തട്ടിയെടുത്ത പെരുമ്പാവൂരിലെ പ്രശസ്ത കഥാകൃത്ത്‌ കെ എം ജോഷിയെ കുറിച്ച്‌ &lt;/span&gt;&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;നിര്‍ത്താതെ ചിലമ്പുന്ന സെല്‍ഫോണ്‍. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;സമയം പാതിരാപിന്നിട്ട ഏതോ നേരമാണ്‌. ഉറക്കച്ചടവോടെ ഫോണെടുത്ത്‌ ചെവിയില്‍ വച്ചു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;സുരേഷ്‌ നമ്മുടെ ജോഷി മരിച്ചുപോയി.... &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഏതുജോഷി ? &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;മംഗളത്തില്‍ വര്‍ക്കു ചെയ്യുന്ന സുരേഷല്ലെ ... ?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;അതെ.. ഇനിയിപ്പോള്‍ ഏന്തായാലും വാര്‍ത്ത കൊടുക്കാനാവില്ല. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഉറക്കത്തിണ്റ്റെ കെട്ടുവിടാതെ ഞാന്‍ പറഞ്ഞു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;വാര്‍ത്തയ്ക്കല്ല. ഞാന്‍ അറിയിച്ചുവെന്നേയൊള്ളൂ. എന്നെ മന്നസ്സിലായില്ലെ...ഞാന്‍ ശശി ചേട്ടനാണ്‌ ലാവണ്യ ശശി. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഒരു നിമിഷംഎണ്റ്റെ ഉറക്കത്തിണ്റ്റെ കെട്ടുപൊട്ടി.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഓ ശശി ചേട്ടന്‍. തൊട്ടുമുമ്പൊരു ദിവസം കഥാകൃത്ത്‌ കെ.എം. ജോഷിയുടെ മുറിയില്‍ വച്ചു പരിചയപ്പെട്ട ശശിചേട്ടന്‍. അപ്പോള്‍ ഏതു ജോഷിയുടെ കാര്യമാണ്‌.. ?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;നമ്മുടെ ജോഷിയെ.. കഥകളെഴുതുന്ന.. നെഞ്ചുവേദന വന്നതും ലക്ഷ്മിയില്‍ അഡ്മിറ്റാക്കിയതും ശശിചേട്ടന്‍ വിശദമായി പറഞ്ഞു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;എന്നാല്‍ അപ്രതീക്ഷിതമായ ആ വാര്‍ത്തയ്ക്ക്‌ പിന്നാലെ വന്ന മുഴുവന്‍ അനുബന്ധങ്ങളും എന്നെ സംബന്ധിച്ച്‌ അപ്രസക്തമായി. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;തലേദിവസം കൂടി കണ്ടുമിണ്ടിപ്പിരിഞ്ഞുപോയ ഒരാള്‍. എപ്പോള്‍ കണ്ടാലും എഴുത്തിനെപ്പറ്റിയും വായനയെപ്പറ്റിയും മാത്രം പറയാറുള്ള ഒരു സൌഹൃദം. അതാണ്‌ പൊലിഞ്ഞുപോയിരിക്കുന്നത്‌. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ആശാന്‍ സ്മാരക സാഹിത്യവേദിയുടെ ഒരു കഥയരങ്ങില്‍ വച്ചാണ്‌ കെ.എം. ജോഷിയെന്ന കഥാകൃത്തിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്‌. പശ്ചിമ കൊച്ചിയുടെ ഭാഷയും ചുററുവട്ടങ്ങളും ആവാഹിച്ചെടുത്ത ഒരു കഥ അവതരിപ്പിച്ച ഈ എഴുത്തുകാരനെ അന്നുതന്നെ ഞങ്ങളില്‍ ചിലര്‍ നോട്ടം വച്ചു. കഥാകൃത്ത്‌ മനോജ്‌ വെങ്ങോലയും മാധ്യമം ലേഖകന്‍ അലി കരക്കുന്നനും ഉള്‍പ്പെടുന്ന ഞങ്ങളുടെ സൌഹൃദ വലയത്തിലേക്ക്‌ കെ.എം ജോഷിയും അംഗമായി. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഔഷധി കവലയിലൂടെ എപ്പോള്‍ കടന്നു പോകുമ്പോഴും ജോഷിചേട്ടന്‍ മാനേജരായ ഹോണ്ട ഷോറൂം എണ്റ്റെ സന്ദര്‍ശന കേന്ദ്രമായി. എപ്പോള്‍ ചെല്ലുമ്പോഴും ആ മനുഷ്യന്‍ വായനയുടേയോ എഴുത്തിണ്റ്റേയോ ലോകത്തായിരിക്കും. ഏറ്റവും പുതിയ ആനുകാലികങ്ങളും പുസ്തകങ്ങളും മേശപ്പുറത്ത്‌ സുലഭം. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;പിന്നീട്‌ ഔഷധി കവലയിലേക്ക്‌ എണ്റ്റെ ഓഫീസ്‌ മാറിയതോടെ ഞങ്ങള്‍ എന്നും കാണാന്‍ തുടങ്ങി. ഒന്നുകില്‍ ജോഷി ചേട്ടന്‍ എന്നെ തേടി വരും. അല്ലെങ്കില്‍ ഞാന്‍ അവിടെ ചെല്ലും. സംസാരം കഥകളെ പറ്റി മാത്രം. മുനിസിപ്പല്‍ കൌണ്‍സിലറായ ഭാര്യ മിനി ജോഷിയ്ക്ക്‌ നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനുള്ള മുന്‍ധാരണ ലംഘിയ്ക്കപ്പെട്ടതിനെ കുറിച്ച്‌, പത്രക്കാരനെന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും ചോര്‍ത്താന്‍ ശ്രമിക്കുമ്പോഴും ജോഷി ചേട്ടണ്റ്റെ സംസാരം കഥകളിലേക്ക്‌ വഴിമാറുന്നത്‌ എന്നെ അത്ഭുതപ്പെടുത്താറുണ്ട്‌. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;അധികാരമോ പണമോ ഒരിക്കല്‍ പോലും തീണ്ടാത്ത ഒരു മനസ്സായിരുന്നു കെ.എം. ജോഷിയെന്ന മനുഷ്യണ്റ്റെ മൂലധനം. അക്ഷരങ്ങള്‍ നക്ഷത്രങ്ങളായി അവിടെയെപ്പോഴും പ്രകാശിച്ചു നിന്നു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;സാഹിത്യ പ്രസാധക സഹകരണ സംഘം തണ്റ്റെ കഥാസമാഹാരം പുറത്തിറക്കുന്നതിലുള്ള സന്തോഷത്തിലായിരുന്നു ഈ എഴുത്തുകാരന്‍. പ്രൂഫ്‌ നോട്ടം പൂര്‍ത്തിയായത്‌, അച്ചടികഴിഞ്ഞത്‌ എല്ലാം അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. പുസ്തക പ്രകാശനം തിരുവനന്തപുരത്തായിരിക്കുമെന്നും തീയതി അടുത്തുതന്നെ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഗോണു എന്നായിരുന്നു സമാഹാരത്തിണ്റ്റെ പേര്‌. ഗോണു ഒരു ചുഴലിക്കാറ്റിണ്റ്റെ പേരാണ്‌. ഗോണുവിണ്റ്റെ അച്ചടി മഷിയുണങ്ങും മുമ്പ്‌ കഥാകാരന്‍ നമ്മെ വിട്ടുപോയി. പക്ഷെ, വീശിത്തുടങ്ങിയ കാറ്റിനു നിലച്ചു പോകാനാകുമോ... അത്‌ സഹൃദയ മനസ്സുകളില്‍ ഒടുങ്ങാത്ത കൊടുങ്കാറ്റായിരിയ്ക്കുമെന്ന്‌ എനിയ്ക്കുറപ്പുണ്ട്‌ &lt;/div&gt;&lt;div align="justify"&gt;&lt;b&gt;&lt;span style="color: #cc0000;"&gt; (ഫാസ്‌ മാസിക, ഡിസംബര്‍ 2009 )&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-2916606027443439587?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/2916606027443439587/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=2916606027443439587' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/2916606027443439587'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/2916606027443439587'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2010/02/blog-post.html' title='വീശിത്തുടങ്ങിയ കാറ്റിനു നിലച്ചുപോകാനാകുമോ?'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_v2fNKQVZVkU/S4Zo0OGYdQI/AAAAAAAAAQs/x_albKeHpw4/s72-c/K+M+Joshi.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-185417563809942257</id><published>2008-11-26T12:05:00.000+05:30</published><updated>2011-09-29T00:28:44.699+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥകള്‍'/><title type='text'>മൂക്ക്‌ തന്നെയാണ്‌ പ്രശ്നം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="color: #ff6600; font-size: 180%;"&gt;സുരേഷ്‌ കീഴില്ലം&lt;/span&gt;&lt;br /&gt;നഗരത്തില്‍ മുട്ട ഓംലെറ്റിണ്റ്റെ മണം പടര്‍ന്നുതുടങ്ങുമ്പോഴാണ്‌ അച്യുതന്‍ കുട്ടി മടങ്ങുക. &lt;br /&gt;മദ്യത്തിണ്റ്റേയും നിലക്കടലയുടേയും സമ്മിശ്രഗന്ധമുള്ള രാത്രി. &lt;br /&gt;വണ്ടിയില്‍ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും പൂട്ടിട്ട്‌ ശ്വാസംമുട്ടി അയാള്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കും.&lt;br /&gt;കണ്ണ്‌ ഇറുകെ പൂട്ടിയിരിയ്ക്കും. &lt;br /&gt;പല്ല്‌ കടിച്ചമര്‍ത്തി ചുണ്ട്‌ കൂര്‍പ്പിച്ച്‌ അടച്ചുപിടിയ്ക്കും. &lt;br /&gt;എല്ലാ താഢനങ്ങളിലും ശബ്ദ കോലാഹലങ്ങളിലും പെട്ട്‌ ത്വക്കും ചെവിയും നിര്‍വേദാവസ്ഥയിലാണ്‌. &lt;br /&gt;പക്ഷെ.... &lt;br /&gt;മൂക്ക്‌-&lt;br /&gt;അത്‌ പരിശീലനം സിദ്ധിച്ച വേട്ട നായയെപ്പോലെ സര്‍വത്ര ഗന്ധങ്ങളും പിടിച്ചെടുക്കുക തന്നെ ചെയ്യും. വിദേശ സ്പ്രേകളുമായി ഇണചേര്‍ന്ന നൂറുനൂറായിരം കക്ഷങ്ങളില്‍ നിന്നുള്ള ചൂര്‌ അയാളെ ക്രൂരമായി ബലാത്കാരം ചെയ്തു. തൂങ്ങിച്ചത്തവനെ പ്പോലെ അച്യുതന്‍കുട്ടി ബസിണ്റ്റെ മോന്തായത്തില്‍ തൂങ്ങിയാടി. &lt;br /&gt;ഇനി അച്യുതന്‍കുട്ടി ഒരു സ്വപ്നം കാണുകയാണ്‌. &lt;br /&gt;ബസ്‌ നിറയെ പൂക്കള്‍ കൊണ്ട്‌ അലങ്കരിച്ചിരിയ്ക്കുന്നു. മുന്നിലെ സീറ്റിലെ, തലനിറയെ മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ ഒരല്‍പം ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ അച്യുതന്‍കുട്ടിയുടെ മുഖത്തേയ്ക്ക്‌ പാറുന്നുണ്ട്‌. &lt;br /&gt;സുഗന്ധങ്ങളുടെ പറുദീസായിലാണ്‌ അയാളിപ്പോള്‍....&lt;br /&gt;പെട്ടെന്ന്‌ അയാളുടെ മൂക്ക്‌ വിയര്‍ക്കാന്‍ തുടങ്ങി. വല്ലാത്തൊരു വ്യഗ്രതയോടെ അച്യുതന്‍കുട്ടിയുടെ മൂക്ക്‌ കര്‍മ്മനിരതമാവുകയാണ്‌. &lt;br /&gt;സുഗന്ധങ്ങളുടെ സാന്ദ്രതയ്ക്ക്‌ ഇടയിലൂടെ വെടിമരുന്നിണ്റ്റെ ഗന്ധം കൂര്‍ത്തുവരുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു. &lt;br /&gt;ഇല്ല. &lt;br /&gt;അച്യുതന്‍ കുട്ടിയ്ക്ക്‌ സ്വപ്നങ്ങളൊന്നും കാണാനാവില്ല. &lt;br /&gt;സ്പ്നങ്ങളുടെ മായക്കാഴ്ചകള്‍ക്കിടയിലും അയാളുടെ മൂക്ക്‌ മണക്കുക ചോരയുടെ ചുവപ്പാണ്‌.&lt;br /&gt;&lt;b style="background-color: yellow; color: red;"&gt;2000- നവംബര്‍, പൂങ്കാവനം കുടുംബ മാസിക &lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-185417563809942257?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/185417563809942257/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=185417563809942257' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/185417563809942257'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/185417563809942257'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2008/11/blog-post.html' title='മൂക്ക്‌ തന്നെയാണ്‌ പ്രശ്നം'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-9096966586448811765</id><published>2007-09-23T02:38:00.000+05:30</published><updated>2011-09-29T00:25:54.526+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥകള്‍'/><title type='text'>ആബേലച്ചന്‍ നല്ലവനാകുന്ന വിധം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ചെറുകഥ&lt;br /&gt;&lt;b&gt; ആബേലച്ചന്‍ നല്ലവനാകുന്ന വിധം&lt;/b&gt;&lt;br /&gt;സുരേഷ്‌ കീഴില്ലം&lt;br /&gt;&lt;br /&gt;ഒടുവില്‍ താനൊരു നല്ല മനുഷ്യനാവുക തന്നെ ചെയ്യുമെന്ന്‌ ഒരു നെടുവീര്‍പ്പോടെ തീരുമാനിച്ച്‌ ഉറപ്പിച്ചതായിരുന്നു അന്നും ഫാദര്‍ ആബേല്‍.&lt;br /&gt;ആസ്തമയുടെ കുറുകല്‍ ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ നെഞ്ചത്തമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വെറുതെ പുറത്തിറങ്ങിയതാണ്‌ അദ്ദേഹം.&lt;br /&gt;യാക്കോബ്‌ വൈകിയേ വരികയൊള്ളല്ലോ.മണി പത്തുകഴിഞ്ഞു.കിടക്കുംമുന്‍പ്‌ പള്ളിമേടയുടേയും കുശിനിയുടേയും വാതില്‍ അടയ്ക്കാന്‍ മറന്നിട്ടുണ്ടോ എന്നൊന്നു നോക്കുക.&lt;br /&gt;യാക്കോബുണ്ടെങ്കില്‍ ഒന്നും വേണ്ട.അതൊക്കെ അവണ്റ്റെ ജോലിയാണ്‌.&lt;br /&gt;കയ്യില്‍ നാലുസെല്ലിണ്റ്റെ ടോര്‍ച്ചുണ്ടായിരുന്നെങ്കിലും ഫാദര്‍ ആബേല്‍ അതു തെളിച്ചിരുന്നില്ല.&lt;br /&gt;നിലാവില്ല.എന്നാല്‍ അത്ര ഇരുട്ടുണ്ടെന്നും ഫാദറിനു തോന്നിയില്ല.&lt;br /&gt;കുശിനിയുടെ വരാന്തയില്‍ നിന്ന്‌ സത്യത്തില്‍ സെമിത്തേരിയിലേക്ക്‌ നോക്കിയത്‌ മിന്നാമിനുങ്ങുകളെ കണ്ടിട്ടാണ്‌.&lt;br /&gt;അവിടെ അവയുടെ ഉത്സവമായിരുന്നു.നല്ല ഇരുട്ടില്‍ അതൊരു കാഴ്ച തന്നെയാണ്‌.&lt;br /&gt;അത്‌ നോക്കി ഫാദര്‍ ആബേല്‍ തെല്ലൊന്ന്‌ നിന്ന്‌ പോയി.പിന്നെ എപ്പോഴൊ തണ്റ്റെ ടോര്‍ച്ച്‌ നീട്ടിത്തെളിച്ച്‌,സെമിത്തേരിയിലേക്ക്‌ ഫാദര്‍ ആബേല്‍ വെളിച്ചത്തിണ്റ്റെ ഒരു വാളുവീശി.&lt;br /&gt;ഫാദര്‍ ആബേലിന്‌ തനിക്കുടനെയൊന്നും ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ലെന്ന്‌ അങ്ങനെയാണ്‌ പിന്നെയും ബോദ്ധ്യപ്പെട്ടത്‌.&lt;br /&gt;അല്ലെങ്കില്‍,ഇവിടെ എറണാകുളത്തുനിന്നും കൊല്ലത്തുള്ള ഫ്രാന്‍സിസ്‌ അച്ചനെ കാണാന്‍ വൈകിട്ടു പുറപ്പെട്ട യാക്കോബിണ്റ്റെ മുഖത്തുവീഴണോ,ആബേലച്ചണ്റ്റെ വെളിച്ചത്തിണ്റ്റെ വാള്‌?&lt;br /&gt;യാക്കോബില്‍ നിന്നും അനായാസം തെന്നിമാറിയ കൂര്‍ത്തവാള്‌ ഉറക്കച്ചടവുള്ള അവളുടെ കണ്ണുകളിലേക്ക്‌ തുളച്ചുകയറണോ?&lt;br /&gt;പിന്നെ അവിടെ നിന്നും താഴോട്ടിറങ്ങി വരണ്ടുണങ്ങിയ മുലകളില്‍ ഒരു ചുവന്ന വൃണം പോലെ തിണര്‍ത്തുകിടക്കണോ?&lt;br /&gt;വല്ലാത്തൊരു കുസൃതിയോടെ അത്‌ പിന്നെയും.....&lt;br /&gt;യാക്കോബും പെണ്ണും ഒരു കുരിശിനു പിന്നില്‍ മറഞ്ഞു.&lt;br /&gt;ടോര്‍ച്ച്‌ കെടുത്തി ഫാദര്‍ ആബേല്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു.&lt;br /&gt;സെമിത്തേരിയിലാകട്ടെ അപ്പോഴും മിന്നാമിനുങ്ങുകളുടെ ....&lt;br /&gt;മകരത്തിലെ ഒരു തണുത്ത രാത്രിയിലാണ്‌ വികാരിമുറിയുടെ വാതിലില്‍ വന്ന്‌ യാക്കോബ്‌ മുട്ടിവിളിച്ചതെന്ന്‌ ഫാദര്‍ ഓര്‍ത്തു.&lt;br /&gt;പാളിപോയ ഒരു ജനാലയില്‍ക്കൂടി വാള്‍ത്തലപോലെ പാളി വീശുന്ന കാറ്റും രാത്രിവണ്ടികളുടെ കൂര്‍ത്ത വെളിച്ചങ്ങളും ഫാദര്‍ ആബേലിണ്റ്റെ ഉറക്കം കെടുത്തിക്കളഞ്ഞിരുന്നു.അദ്ദേഹത്തിണ്റ്റെ നെഞ്ചിന്‍കൂടിനുള്ളില്‍ കഫത്തിണ്റ്റെ കുറുകലും നിലക്കാത്ത ഒരുതരം ചുമയും ഒത്തിരി ശക്തിപ്രാപിച്ചിരുന്നു.&lt;br /&gt;നാളെത്തന്നെ ഒരു പത്രക്കടലാസ്‌ ഉപയോഗിച്ച്‌ ജനല്‍പ്പഴുതടയ്ക്കണമെന്ന്‌ ഫാദര്‍ തീര്‍ച്ചപ്പെടുത്തി.&lt;br /&gt;ഇന്നു വയ്യ.&lt;br /&gt;ഫാദര്‍ ആബേല്‍ പുതപ്പിനടിയില്‍ കണ്ണുകള്‍ ഇറുകെപൂട്ടി കിടുകിടുത്തങ്ങനെ..&lt;br /&gt;അപ്പോഴാണ്‌ യാക്കോബ്‌ ഒരൌചിത്യവുമില്ലാതെ....&lt;br /&gt;വാതില്‍ തുറന്നതും മകരമഞ്ഞും യാക്കോബും ഒപ്പം മുറിയിലേക്ക്‌ അടിച്ചുകയറി.&lt;br /&gt;വാതിലടച്ചു തഴുതിട്ടത്‌ യാക്കോബാണ്‌. അടിയിളക്കുന്ന ഒരു ചുമയില്‍ ഫാദര്‍ ആബേല്‍ നിലയുറയ്ക്കാതെ കട്ടിലിലിരുന്നു.ചുമയുടെ കടുത്ത കമ്പനങ്ങള്‍ ശിഥിലമാക്കിയ കാഴ്ചയുടെ പെരുക്കങ്ങള്‍ കൂട്ടിപ്പെറുക്കിയെടുത്ത്‌ ഫാദര്‍ യാക്കോബിനെ അളന്നു.&lt;br /&gt;മകരമഞ്ഞിന്‌ വിധേയപ്പെടാത്ത എണ്ണപറ്റാത്ത പാറിയ മുടി.&lt;br /&gt;ചെമന്നു ചെറുതായ കണ്ണുകള്‍.&lt;br /&gt;എഴുന്ന്‌ നില്‍ക്കുന്ന ഒരുതരം മീശ.&lt;br /&gt;വക്രിച്ച്‌ ക്രൂരമായി കറുത്ത ചുണ്ടുകള്‍.&lt;br /&gt;കൈകള്‍ ഇറക്കിയിട്ട കുപ്പായം.&lt;br /&gt;ഫാദര്‍ ആബേലിന്‌ ഭയം തോന്നിയതേയില്ല.വര്‍ദ്ധിച്ചുവന്ന വന്ന അസഹിഷ്ണുതയും ദേഷ്യവുമാകട്ടെ നീണ്ടവസാനിയ്ക്കാത്ത ചുമയില്‍ പ്രകടിപ്പിയ്ക്കാനുമായില്ല.&lt;br /&gt;പക്ഷെ,അത്‌ നന്നായി.&lt;br /&gt;കൃത്യസമയത്താണ്‌ അദ്ദേഹം യൂഗോവിണ്റ്റെ ആ മെത്രാനെ പറ്റി ഓര്‍ത്തത്‌-ബിയാണ്ട്‌ റവന്യു മിറിയേല്‍. അതുകൊണ്ടുതന്നെ,യാക്കോബിണ്റ്റെ മുഖത്തെ അവശത ഫാദര്‍ അടുത്തനിമിഷം തിരിച്ചറിഞ്ഞു.അവനു നല്ല വിശപ്പുണ്ടാകുമെന്ന്‌ ഫാദര്‍ ഉറപ്പിച്ചു.&lt;br /&gt;ഒരു വെള്ളിക്കുരിശോ,മെഴുകുതിരിക്കാലോ കൊണ്ട്‌ അവന്‍ അവിടംവിട്ടു പോകുമെന്ന്‌ അദ്ദേഹത്തിന്‌ നല്ല നിശ്ചയമുണ്ടായിരുന്നു.എന്നിട്ടും...&lt;br /&gt;എന്നാ ഒര്‌ തണുപ്പ്‌ എന്നും പറഞ്ഞ്‌ വന്ന അന്നുതന്നെ യാക്കോബ്‌ പാളി പോയ ജനാലയില്‍ കടലാസൊട്ടിച്ചു. ഫാദര്‍ ആബേല്‍ മെല്ലെ എഴുന്നേറ്റ്‌ സ്റ്റൌവിണ്റ്റെ തിരി നീട്ടി.അത്‌ കത്തിച്ചതും കാപ്പിയിട്ടതും യാക്കോബാണ്‌.&lt;br /&gt;യാക്കോബ്‌ പിന്നെ പോയതേയില്ല. ആബേലച്ചണ്റ്റെ കുശിനിക്കാരനായി.&lt;br /&gt;ആ കുശിനിക്കാരന്‍ യാക്കോബിനെയാണ്‌ ഇന്ന്‌ വൈകിട്ട്‌ ഫാദര്‍ ആബേല്‍ ,ഫ്രാന്‍സിസച്ചനടുത്തേയ്ക്ക്‌ വിട്ടത്‌.ആ യാക്കോബിനെ തന്നെയാണിന്ന്‌ പള്ളിസെമിത്തേരിയില്‍....അതും ഒരു .... മുറിയിലെത്തുമ്പോഴേയ്ക്കും ഫാദര്‍ ആബേല്‍ ആകെ കിതച്ചു പോയിരുന്നു.&lt;br /&gt;നെഞ്ചില്‍ കാട്ടുപൂച്ചകളുടെ കടിപിടി.&lt;br /&gt;ഫാദര്‍ ആബേല്‍ ഇനി ഓര്‍ക്കുന്നത്‌ ക്ളാരയെയാണ്‌.&lt;br /&gt;ക്ളാര.&lt;br /&gt;ഇരുപതുവയസ്‌.&lt;br /&gt;നല്ല പ്രായത്തിണ്റ്റെ തുടിപ്പ്‌.&lt;br /&gt;ആ ഇടയ്ക്ക്‌ ഫാദര്‍ അവിടെ വികാരിയായി വന്നതേയൊള്ളു.&lt;br /&gt;അച്ചനു പ്രായം ഒരിരുപത്തിയഞ്ച്‌..ഇരുപത്തിയാറ്‌..&lt;br /&gt;അന്നത്തെ കുശിനിക്കാരന്‍ കറിയാച്ചണ്റ്റെ മകളാണ്‌ അവള്‍-ക്ളാര. അപ്പച്ചനെ സഹായിക്കുന്ന ക്ളാര. വികാരിമുറിയുടെ ചുറ്റും വിഷവിത്തുവിതച്ച്‌ അവളങ്ങനെ...&lt;br /&gt;അവള്‍ അപ്പച്ചനെ സഹായിക്കുന്നതെ ഉണ്ടായിരുന്നൊള്ളു.&lt;br /&gt;ഫാദര്‍ ആബേലെന്തു ചെയ്യും?&lt;br /&gt;വേദപുസ്തകം മലര്‍ക്കെ തുറന്ന്‌,അതിലേയ്ക്ക്‌ തണ്റ്റെ കണ്ണും മനസ്സും ശ്വാസംമുട്ടും മട്ടില്‍ ക്രൂരമായ്‌ മുക്കിപ്പിടിക്കുന്നു അദ്ദേഹം.&lt;br /&gt;അങ്ങനെയിരിയ്ക്കെയാണ്‌ അരവിന്ദന്‍ വരുന്നത്‌. ഡിഗ്രിക്ളാസിലെ സഹപാഠി.&lt;br /&gt;പക്ഷെ അപകടമാണ്‌.&lt;br /&gt;അടിയന്തിരാവസ്ഥക്കാലം-അരവിന്ദനോ കമ്മ്യൂണിസ്റ്റും.&lt;br /&gt;അരവിന്ദണ്റ്റെ കൌശലപൂര്‍വ്വമുള്ള കണ്ടെത്തലായിരുന്നു ആബേലിണ്റ്റെ പള്ളിമേട.&lt;br /&gt;പോലീസ്‌ വിസിലും ബൂട്ട്സും പതിയാത്തിടം.ആര്‍ക്കും സംശയമേ തോന്നില്ല.&lt;br /&gt;ഫാദര്‍ ആബേലെന്തു ചെയ്യും.അവനൊരു കമ്മ്യൂണിസ്റ്റാണെങ്കിലും....&lt;br /&gt;അവനവിടെ അഭയം കിട്ടി.&lt;br /&gt;അരവിന്ദന്‍ ജോണച്ചനായി അവിടെ പാര്‍ത്തത്‌ രണ്ടു മുഴുവന്‍ മാസങ്ങളുമാണ്‌.&lt;br /&gt;അന്നിതു പോലൊരു രാത്രി.&lt;br /&gt;കുശിനിയുടെ വരാന്തയില്‍.....അരവിന്ദണ്റ്റെ കറുത്തു മെലിഞ്ഞ കാലുകളും....ക്ളാരയുടെ വെളുത്തു തുടുത്ത കാലുകളും...&lt;br /&gt;അത്രയേ ഫാദര്‍ ആബേല്‍ കണ്ടൊള്ളു.&lt;br /&gt;അന്നു രാത്രി എപ്പോഴോ ആബേലച്ചനോട്‌ ഒരു വാക്കു മിണ്ടാതെ അരവിന്ദന്‍ പോയി.&lt;br /&gt;പിറ്റേന്ന്‌ ,പഴകിയ കുമ്പസാരക്കൂടിന്‌ അപ്പുറത്തുനിന്ന്‌ ക്ളാര വെറുതെ കരയുക മാത്രം ചെയ്തു.&lt;br /&gt;ഫാദര്‍ ആബേലാകട്ടെ,കണ്ണുകളിറുക്കിയടച്ച്‌ ക്ളാരയുടെ വെളുത്തുതുടുത്ത കാലുകള്‍ക്ക്‌ മേലുള്ള നഗ്നത സങ്കല്‍പിയ്ക്കാന്‍ യത്നിയ്ക്കുകയും.&lt;br /&gt;ക്ളാരയ്ക്കും ഇപ്പോള്‍ നന്നായി പ്രായം ചെന്നിരിക്കുമെന്ന്‌ ആബേലച്ചന്‍ വെറുതെ ഓര്‍ത്തു.&lt;br /&gt;തണ്റ്റെ നരച്ചു പഞ്ഞിപോലായ താടിയില്‍ തടവിക്കൊണ്ട്‌ ആബേലച്ചന്‍ പകുതിമാത്രം തുറന്ന വാതില്‍പ്പാളിയിലൂടെ പുറത്തേക്കുനോക്കി.&lt;br /&gt;ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഉദിച്ചു തുടങ്ങുന്നത്‌ ഫാദര്‍ ആബേല്‍ കണ്ടു.&lt;br /&gt;പിന്നെയവ ഒന്നൊന്നായി പെയ്തിറങ്ങുന്ന്ത്‌.&lt;br /&gt;നക്ഷത്രങ്ങള്‍ മിന്നാമിനുങ്ങുകളായി സെമിത്തേരിയില്‍ പൊട്ടി വീഴുന്നു.&lt;br /&gt;അവയാകെ ഒരാഘോഷത്തിമര്‍പ്പോടെ ആബേലച്ചണ്റ്റെ മുറിയിലേയ്ക്കു വരികയാണ്‌,ഇനി.&lt;br /&gt;ആകപ്പാടെ ഒരു വല്ലായ്മയോടെ യാക്കോബ്‌ വരുമ്പോള്‍ വികാരിമുറിയില്‍ മിന്നാമിനുങ്ങകളുടെ മഹോത്സവം കണ്ടവന്‍ അന്തംവിടുമെന്ന്‌ ഫാദര്‍ ആബേല്‍ ഓര്‍ത്തു.&lt;br /&gt;അവന്‍ പരിസരം മറന്ന്‌ അലറി വിളിക്കും.&lt;br /&gt;ഓടിച്ചെന്ന്‌ കൂട്ടമണി മുഴക്കും.&lt;br /&gt;ഇടവകയാകെ ഇളകിമറിഞ്ഞിങ്ങുപോരും.&lt;br /&gt;അവര്‍ ഓരോരുത്തരും പരസ്പരം പറയും.&lt;br /&gt;ആബേലച്ചന്‍ എത്ര നല്ല...&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-9096966586448811765?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/9096966586448811765/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=9096966586448811765' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/9096966586448811765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/9096966586448811765'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2007/09/blog-post_6258.html' title='ആബേലച്ചന്‍ നല്ലവനാകുന്ന വിധം'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-360367003419469361</id><published>2007-09-23T02:25:00.000+05:30</published><updated>2011-09-29T00:35:17.654+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥകള്‍'/><title type='text'>പിമ്പ്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ചെറുകഥ&lt;br /&gt;&lt;b&gt;പിമ്പ്‌ &lt;/b&gt;&lt;br /&gt;സുരേഷ്‌ കീഴില്ലം&lt;br /&gt;&lt;b&gt;1. സപ്ന മരിയ എന്ന ഭാര്യ&lt;/b&gt;&lt;br /&gt;സപ്ന മരിയ മാത്യൂസ്‌ ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്‌ അവളുടെ ഭര്‍ത്താവിനെയല്ല.&lt;br /&gt;അയാള്‍ ഷാര്‍പ്പ്‌ എയിറ്റ്‌ തേര്‍ട്ടിയ്ക്ക്‌ തന്നെ ഓഫീസിലേയ്ക്ക്‌ തിരിച്ചിരുന്നു. അയാളെ സപ്ന ഓഫീസിലേയ്ക്ക്‌ അയച്ചിരുന്നു. കൃത്യസമയത്ത്‌ അങ്ങേരെ ഓഫിസിലേയ്ക്ക്‌ അയക്കാന്‍ സപ്ന പെടുന്നപാട്‌ ചെറുതല്ല.&lt;br /&gt;എട്ടരയ്ക്ക്‌ ഓഫീസിലേയ്ക്ക്‌ പോകേണ്ട അയാള്‍ ഏഴുമണി വരെ ബോധംകെട്ടു തന്നെയാണ്‌ ഉറങ്ങുന്നത്‌. അടുക്കളയില്‍ നിന്ന്‌ ഓരോ പത്തുമിനിട്ടിടവിട്ട്‌ അവള്‍ വന്ന്‌ അയാളെ വിളിച്ചുകൊണ്ടിരിയ്ക്കണം. ഒരു സാധാരണ ഗുമസ്തണ്റ്റെ ആലസ്യത്തോടെ അയാള്‍ പിന്നെയും ആ കിടപ്പ്‌ തുടരും.&lt;br /&gt;തലേന്ന്‌ എന്തുമലമറിച്ചിട്ടാണ്‌ ഇങ്ങേര്‍ക്കിത്ര ക്ഷീണം എന്ന ക്രോധത്തോടെ ഒടുവില്‍ സപ്ന അയാളെ കട്ടിലില്‍ നിന്ന്‌ അടര്‍ത്തിമാറ്റുന്നു.&lt;br /&gt;ന്യൂസ്പേപ്പര്‍ കയ്യില്‍പിടിപ്പിച്ച്‌ കക്കൂസിലേയ്ക്ക്‌ തള്ളുന്നു.&lt;br /&gt;അടുക്കളയില്‍ നിന്ന്‌ ഓരോ അഞ്ചുമിനിറ്റിടവിട്ട്‌ വന്ന്‌ ബാത്ത്‌റൂമിണ്റ്റെ കതകില്‍ ഇടിയ്ക്കുന്നു. ഇത്രയൊക്കെ ബുദ്ധിമുട്ടിയാണ്‌ സപ്ന തണ്റ്റെ ഭര്‍ത്താവിനെ കൃത്യസമയത്ത്‌ ഓഫീസില്‍ അയയ്ക്കുന്നത്‌. എല്ലാം കഴിഞ്ഞ്‌ പോകാന്‍ നേരം തണ്റ്റെ പഴയ സ്കൂട്ടര്‍ സ്റ്റാണ്റ്റില്‍ നിന്നിറക്കി പതിവുപോലെ, പെട്രോളിറങ്ങാന്‍ അയാളത്‌ ചെരിച്ചുപിടിയ്ക്കും. അതുകാണുമ്പോള്‍ സപ്നയ്ക്ക്‌ വല്ലാത്തൊരു അശ്ളീലം തോന്നും. (സപ്ന മരിയ മാത്യൂസ്‌ സാറാ ജോസഫിണ്റ്റെ സ്കൂട്ടര്‍ എന്ന വായിച്ചിട്ടില്ല, കെട്ടോ. അവള്‍ ഒരു ഫെമിനിസ്റ്റുമല്ല).&lt;br /&gt;ആയാസപ്പെട്ട്‌ അയാള്‍ കിക്കറടിയ്ക്കുന്നു.&lt;br /&gt;സ്റ്റാര്‍ട്ടാവില്ല.&lt;br /&gt;പിന്നെയും വണ്ടി ചെരിച്ചുപിടിയ്ക്കുന്നു.&lt;br /&gt;ഇതൊക്കെ എത്ര അസഹ്യമായാലും അയാള്‍ ഗേറ്റുകടന്നു പോകവെ, കൈവീശി യാത്രാമംഗളം നേര്‍ന്നിട്ടേ അവള്‍ വീടിന്നകത്തേയ്ക്ക്‌ പോകൂ...&lt;br /&gt;ഇനി അടുക്കള ജോലികളൊക്കെ ഒതുക്കി, കുളിച്ചൊരുങ്ങി സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്ക്കുകയാണ്‌. സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്ക്കുന്നത്‌ അവളുടെ ഭര്‍ത്താവിനെയല്ല.&lt;br /&gt;കൃത്യം പത്തുമണിയ്ക്ക്‌, ഒരു കള്ളനെപ്പോലെ പതുങ്ങി നൌഷാദ്‌ റാഫിയുടെ ഗ്രേ കളര്‍ മാരുതി വരും. സപ്ന കൂടുതല്‍ ഉത്സാഹവതിയായി.&lt;br /&gt;&lt;b&gt;2. മാത്യൂസ്‌ വര്‍ഗീസ്‌ എന്ന ഭര്‍ത്താവ്‌&lt;/b&gt;&lt;br /&gt;കൃത്യം ഒമ്പത്‌ മുപ്പതിന്‌ ഓഫീസിലെത്തി ചേര്‍ന്ന മാത്യൂസ്‌ വര്‍ഗീസ്‌ സ്കൂട്ടര്‍ ഓഫീസിനു മുന്നില്‍ പാര്‍ക്കുചെയ്തു.&lt;br /&gt;ഇന്നും പതിവുപോലെ അയാള്‍ നേരത്തെ തന്നെ ഓഫീസിലെത്തിയിരിയ്ക്കുകയാണ്‌.ഒരു സിഗററ്റ്‌ വലിച്ച്‌ ഫ്രഷായി പതുക്കെ ചെയറിലേയ്ക്ക്‌ ചെന്നാല്‍ മതി. ഇനിയും അരമണിക്കൂറ്‍ കൂടി സമയമുണ്ട്‌.&lt;br /&gt;വിവാഹം കഴിഞ്ഞ്‌ ഒരിയ്ക്കല്‍ പോലും അയാള്‍ ഓഫീസില്‍ കൃത്യസമയം പാലിയ്ക്കാതിരുന്നിട്ടില്ല.&lt;br /&gt;അത്‌ തീര്‍ച്ചയായും അയാളുടെ മിടുക്കൊന്നുമല്ലെന്ന്‌ അയാള്‍ക്ക്‌ തന്നെ ബോദ്ധ്യമുണ്ട്‌. അയാളുടെ ഭാര്യ അത്ര സമര്‍ത്ഥയാണ്‌. തലേന്നത്തെ കമ്പനി എത്ര ഏറിയാലും പിറ്റേന്ന്‌ കിടക്കയില്‍ കിടന്നുപോകാതെ സപ്ന തന്നെ രക്ഷിയ്ക്കുന്നു.&lt;br /&gt;രാവിലെ എട്ടരയോടെ കൊള്ളാവുന്ന ഒരു മനുഷ്യനാക്കി അവള്‍ തന്നെ ഓഫീസിലേയ്ക്കയയ്ക്കുന്നു. സത്യത്തില്‍ ജീവിയ്ക്കാന്‍ പഠിപ്പിച്ചതുതന്നെ ഭാര്യയാണ്‌.&lt;br /&gt;നോക്ക്‌-ദിനേശ്‌ ബീഡിയിലോ ഏറിയാല്‍ സിസറിലോ ഒതുങ്ങിനിന്ന ഒരു ശീലം. അത്‌ വില്‍സിലേയ്ക്ക്‌ വളര്‍ത്തിയതുപോലും അവളാണ്‌.&lt;br /&gt;ഭാര്യയെ പറ്റിയുള്ള ഓരോ ഓര്‍മ്മയും മാത്യൂസിന്‌ അഭിമാനമുളവാക്കി.&lt;br /&gt;ഒരു നല്ല ഭാര്യയെ ലഭിയ്ക്കുകയെന്നത്‌ ചില്ലറക്കാര്യമല്ല.&lt;br /&gt;&lt;b&gt;3.നൌഷാദ്‌ റാഫിയെന്ന...&lt;/b&gt;&lt;br /&gt;ഉറക്കത്തിണ്റ്റെ അവസാന അടരില്‍ കൈകള്‍ കാലിന്നിടയില്‍ തിരുകി ഒരു ലൈംഗികകേളിയുടെ സ്വപ്നത്തില്‍ അഭിരമിയ്ക്കുകയായിരുന്നു നൌഷാദ്‌ റാഫി.&lt;br /&gt;മുഖം വലിഞ്ഞുമുറുകിയും, പുതപ്പിന്നടിയില്‍ നിന്ന്‌ പുറത്തുപോയ കാലിണ്റ്റെ വിരലുകള്‍ പര്‍സ്പരം ഇണചേര്‍ത്തും, വളഞ്ഞുകൂടി തന്നിലേയ്ക്ക്‌ ചൂഴുന്ന നൌഷാദ്‌റാഫിയെ, പുറത്തുനിന്ന്‌ കാണുന്ന നമ്മെപ്പോലൊരാള്‍ക്ക്‌ അയാള്‍ ഇത്തരമൊരു സ്വപ്നമാണ്‌ കണ്ടുകൊണ്ടിരിയ്ക്കുന്നത്‌ എന്നേ ഊഹിയ്ക്കാനാവൂ.&lt;br /&gt;ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അനുഷ്ടാനം പോലുള്ള ഒരു ലൈംഗികത, ഒരു ജാരകഥയില്‍ സങ്കല്‍പിയ്ക്കുക വയ്യ. അത്‌ അത്യന്തം സംഘര്‍ഷ ഭരിതവും ആര്‍ജ്ജവ പൂര്‍ണ്ണവുമായിരിയ്ക്കണം. അത്തരം ഒരാനന്ദത്തിലേയ്ക്ക്‌ ആഴ്ന്നു പോവുകയാണ്‌ അയാള്‍.&lt;br /&gt;ഈ സമയം അയാളെ കൂടുതല്‍ ആനന്ദിപ്പിച്ചുകൊണ്ട്‌ ഒരു പല്ലി ചിലച്ചു.&lt;br /&gt;സത്യം...&lt;br /&gt;ഇതുമുഴുവന്‍ സത്യം തന്നെ.&lt;br /&gt;അയാള്‍ ഗൌളിശാസ്ത്ര പ്രകാരമഉള്ള പല്ലിചിലപ്പിണ്റ്റെ സ്ഥാനനിര്‍ണ്ണയത്തിനായി ജിജ്ഞാസുവായി.&lt;br /&gt;പല്ലി പിന്നെയും ചിലയ്ക്കുന്നു.&lt;br /&gt;ഗൌളിയുടെ സ്ഥാനം അന്വേഷിച്ചന്വേഷിച്ച്‌ നൌഷാദ്‌ റാഫി ഉണര്‍വ്വിലേയ്ക്ക്‌ വന്നു. കിടന്ന കിടപ്പില്‍ കയ്യെത്തിച്ച്‌ അയാള്‍ റസീവറെടുത്തു.&lt;br /&gt;ഈ ആണുങ്ങളൊക്കെ ഒരു പോലാ..&lt;br /&gt;ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ വായില്‍ സ്വരുക്കൂടിയ വൃത്തികെട്ട ഉമിനീരിറക്കി, നൌഷാദ്‌ റാഫി. ഇവിടൊരാളെ കുത്തിപ്പൊക്കി ക്കൂസിലേയ്ക്ക്‌ വിട്ടതേയൊള്ളു ഞാന്‍. കട്ടിലീന്ന്‌ വലിച്ചുപറിയ്ക്കേണ്ടി വന്നു. ഇയാളെ എങ്ങനാ ഞാനിനിയൊന്ന്‌ എണീപ്പിച്ചെടുക്കുന്നേ... ?&lt;br /&gt;ഓ.കെ സപ്ന. ഞാനെഴുന്നേറ്റു കഴിഞ്ഞു. ഉറക്കത്തീന്ന്‌ വിട്ടുകിട്ടാനെ പാടൊള്ളു. ഞാനിതാ റെഡി.&lt;br /&gt;നല്ല കുട്ടി. സപ്ന മരിയ മാത്യൂസ്‌ ഓര്‍മ്മിപ്പിച്ചു. സമയം തെറ്റരുത്‌. ഷാര്‍പ്‌ ടെന്നോക്ളോക്ക്‌.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ സപ്ന റെഡിയാണ്‌. അവളുടെ ജോലികള്‍ ഒക്കെ ഒതുങ്ങി. കണ്ണഴുതി പൊട്ടുതൊട്ട്‌, ചുണ്ടുകള്‍ വല്ലാത്തൊരു വശ്യതയേടെ അവള്‍ കാത്തു നില്‍ക്കുകയാണ്‌.&lt;br /&gt;മാത്യൂസ്‌ വര്‍ഗീസാകട്ടെ, താന്‍ വലിച്ചുകൊണ്ടിരുന്ന വില്‍സിണ്റ്റെ പുക ഹൃദയത്തിലേയ്ക്ക്‌ ചേര്‍ത്തുവച്ചുകെണ്ട്്‌ ഓഫീസിലേയ്ക്ക്‌ കയറാന്‍ തുടങ്ങുന്നു.&lt;br /&gt;നൌഷാദ്‌ റാഫി സപ്നയ്ക്ക്‌ നല്‍കിയ വാഗ്ദാനം പാലിച്ചുകൊണ്ട്‌ കൃത്യ പത്തുമണിയ്ക്ക്‌ എത്തത്തക്കവിധം തണ്റ്റെ മാരുതിയുടെ ഡ്രൈവിങ്ങ്‌ സീറ്റിലിരിയ്ക്കുന്നു. പതിവുപോലെ, അയാള്‍ ആദ്യം തന്നെ സ്റ്റീരിയോ ഓണാക്കി.&lt;br /&gt;അതേസമയം തന്നെ വലതുവശത്ത്‌ അനാഥമായി കിടന്ന മൊബൈല്‍ ഫോണ്‍ ചിലയ്ക്കുകയും ചെയ്തു. സ്റ്റീരിയോയുടെ വോള്യം കുറച്ചശേഷം അയാള്‍ മൊബൈല്‍ ചെവിയോടു ചേര്‍ത്തു.&lt;br /&gt;ഓഫീസിനോടു ചേര്‍ന്നുള്ള എസ്‌.ടി.ഡി ബൂത്തിലെ ചില്ലുകൂട്ടിലെ സ്വകാര്യതയില്‍ പതുങ്ങി നിന്നുകൊണ്ട്‌ മാത്യൂസ്‌ വര്‍ഗ്ഗീസ്‌ പറഞ്ഞു.&lt;br /&gt;അളിയാ..ഇത്‌ ഞാനാ. മാത്യൂസ്‌.&lt;br /&gt;അതിരാവിലെ ഭാര്യ. ദേ..ഇപ്പം ഭര്‍ത്താവും. ഞാന്‍ മറന്നിട്ടൊന്നൂല്ലാ...ണ്റ്റെ മാഷേ..ദാണ്ടേ പുറപ്പെടുവാ.. നിന്നെ ഞങ്ങള്‍ക്കറീല്ലേ മോനേ.. നിങ്ങടെ ടൈംടേബിളൊക്കെ മാറിപ്പോവാന്‍ എത്ര നേരം വേണം?&lt;br /&gt;ഒന്നാം ഗിയറിലേയ്ക്കിട്ട മാരുതി നിശബ്ദമായി മുന്നോട്ടു കുതിയ്ക്കുമ്പോള്‍ നൌഷാദ്‌ റാഫി ചോദിച്ചു. അതെന്താ മാഷെ, അങ്ങനെ പറയണെ... നമ്മ്ടെ ചോറല്ലേ മാഷേ ഇത്‌?&lt;br /&gt;ശരിശരി...താന്‍ വേഗം ചെല്ല്‌..എനിയ്ക്ക്‌ സമയമായി.&lt;br /&gt;ഇന്ന്‌ എന്തിനാ മാഷേ,.സമയനിഷ്ഠ? സമയത്തില്‍ കടുംപിടുത്തമുള്ള തണ്റ്റെ എം.ഡി രമണിശ്രീവാസ്തവയുടെ എല്ലാ കടുംപിടുത്തങ്ങളും നമ്മളിന്ന്‌ പൊളിയ്ക്കില്ലേ....ഹാഹാഹാ..&lt;br /&gt;ഹാഹാഹാഹ...മാത്യൂസും ചിരിച്ചു.&lt;br /&gt;ശ്രീവാസ്തവയുടെ കൂടെ കെടന്ന്‌, അയാളുടെ പെണ്ണുംപിള്ളേടെ വീക്നെസ്‌ ചോര്‍ത്തിയ നിങ്ങടെ ഭാര്യയെ സമ്മതിയ്ക്കണെണ്റ്റെ മാഷേ...&lt;br /&gt;ചോര്‍ത്തിയതൊന്നുമല്ലെടോ. അയാള്‌ പറഞ്ഞതാണ്‌...കൊറേക്കാലമായി പറയണൂ..തന്നോടയാള്‍ക്ക്‌ പറയാന്‍ ഒരു...ഒരു..ഹാഹാഹാ..&lt;br /&gt;നൌഷാദ്‌ റാഫിയുടെ മാരുതി ഗേറ്റുകടന്നുവരുമ്പോള്‍ സപ്ന ആലോചിച്ചുകൊണ്ടിരുന്നത്‌, പ്രീഡിഗ്രിയ്ക്ക്‌ പഠിയ്ക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയിലെ ഒരു രാത്രിയെ പ്പറ്റിയാണ്‌. അന്ന്‌ ബി.കോമിലെ ശ്രീജാമേനോണ്റ്റെ സ്വര്‍ണ്ണവള കൊണ്ട്‌ മുറിഞ്ഞപാട്‌, ഇപ്പോഴും സപ്ന മരിയാമാത്യൂസിണ്റ്റെ മുലക്കണ്ണിലുണ്ട്‌. ശ്രീവാസ്തവയായെലെന്ത്‌, രമണി ശ്രീവാസ്തവയായാലെന്ത്‌&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-360367003419469361?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/360367003419469361/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=360367003419469361' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/360367003419469361'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/360367003419469361'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2007/09/blog-post_4777.html' title='പിമ്പ്‌'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-6463864021323736432</id><published>2007-09-23T02:16:00.000+05:30</published><updated>2011-09-29T00:31:26.346+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുറുങ്കഥകള്‍'/><title type='text'>അലാറം,സൈറണ്‍ എന്നിങ്ങനെ..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കഥ&lt;br /&gt;&lt;b&gt;അലാറം,സൈറണ്‍ എന്നിങ്ങനെ.. &lt;/b&gt;&lt;br /&gt;സുരേഷ്‌ കീഴില്ലം&lt;br /&gt;&lt;br /&gt;അലാറം ഒരു കൂട്ടനിലവിളിയാണ്‌.&lt;br /&gt;ഒത്തിരിപടികള്‍ കയറിവേണം വീട്ടിലേയ്ക്ക്‌ ചെല്ലുവാന്‍.&lt;br /&gt;മാമ്പൂമണമുള്ള നാട്ടുവഴിയിലൂടെ,ഒരു മൂളിപ്പാട്ടും പാടിമെല്ലെയങ്ങനെ... പടികള്‍ക്ക്‌ താഴെച്ചെല്ലുമ്പോഴാണ്‌ ഒരു കൂട്ടനിലവിളി.&lt;br /&gt;ആരൊക്കെയാണ്‌ ഈ കരയുന്നത്‌?ശരിക്കും ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുക തന്നെയാണ്‌. പിന്നെ സൈറണ്‍ എന്ന വ്യാളീവക്ത്രത്തിലേയ്ക്ക്‌ സ്വയം ബലിയാടാകും വരെയുള്ള ജീവിതത്തിണ്റ്റേയും മരണത്തിണ്റ്റേയും മദ്ധ്യത്തിലുള്ള ഒട്ടിടനേരം.&lt;br /&gt;പല്ലുതേപ്പ്‌.&lt;br /&gt;പത്രപാരായണത്തിനൊപ്പം തീരുന്ന കക്കൂസ്ജീവിതം.&lt;br /&gt;കുളി.&lt;br /&gt;ശല്ല്യമായി കയ്യില്‍ത്തൂങ്ങി,പള്ളിക്കൂടത്തിലെ തലേന്നത്തെ ചരിത്രം മുഴുവന്‍ പറയുന്ന മകള്‍. പലചരക്കുകടയിലേയ്ക്കുള്ള പറ്റുപടി കുറിപ്പടിയും,മോളടുത്തില്ലെങ്കില്‍.....ബസ്സിനു സമയമായില്ലെങ്കില്‍....എങ്കിലൊക്കെ മാത്രം ഭാര്യയില്‍ നിന്ന്‌ പിടിച്ചുവാങ്ങുന്ന ക്ളോസപ്പ്‌ ഗന്ധമുള്ള ഒറ്റച്ചുമ്പനവും.&lt;br /&gt;-ഒറ്റച്ചുമ്പനം മാത്രം.&lt;br /&gt;സൈറണ്‍-അത്‌ തലയ്ക്കുമേല്‍ ചാഞ്ചാടുന്ന കൊടുവാളാകുന്നു.&lt;br /&gt;ഇനിയങ്ങോങ്ങോട്ടു നിലവിളിയില്ല.&lt;br /&gt;നിശബ്ദത.&lt;br /&gt;നൂറുനൂറായിരം യന്ത്രങ്ങളുടെ നിലവിളികള്‍ കൊണ്ടു മുഖരിതമായ നിശബ്ദ്ത.&lt;br /&gt;നാമിനി ജീവിയ്ക്കാന്‍ തുടങ്ങുകയാണ്‌&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-6463864021323736432?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/6463864021323736432/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=6463864021323736432' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/6463864021323736432'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/6463864021323736432'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2007/09/blog-post_22.html' title='അലാറം,സൈറണ്‍ എന്നിങ്ങനെ..'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-2604290906643169364</id><published>2007-09-15T22:58:00.000+05:30</published><updated>2011-09-29T00:30:42.234+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുറുങ്കഥകള്‍'/><title type='text'>ഒറ്റ്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കഥ&lt;br /&gt;ഒറ്റ്‌&lt;br /&gt;സുരേഷ്‌ കീഴില്ലം&lt;br /&gt;ഈ മുപ്പതുവെള്ളിക്കാശിന്‌ ഇത്തവണ ഞാന്‍ ആരെയാണ്‌ ഒറ്റുകൊടുക്കേണ്ടത്‌ . യൂദാസ്‌ ചോദിച്ചു. ഇത്‌ ഒറ്റുകാശല്ല.നിനക്കുള്ള നഷ്ടപരിഹാരമാണ്‌. അവര്‍ പറഞ്ഞു. ഒരു ബോട്ടില്‍ എം.സി.ബി യില്‍ കുഴയുന്ന അവസാന അത്താഴത്തിന്‌,എച്ച്‌.ഐ.വി പോസിറ്റീവ്‌ രക്തമുള്ള ഒരുവളുമായി ഒടുക്കത്തെ അന്തിക്കൂട്ടിന്‌.... അതെ-ഇത്‌ നിനക്കുള്ള നഷ്ടപരിഹാരമാണ്‌. ഇത്തവണ നീ ഒറ്റുകൊടുക്കേണ്ടത്‌ നിന്നെത്തന്നെയാണ്‌. പിന്നെ അവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. യൂദാസിനും ചിരി പൊട്ടി.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-2604290906643169364?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/2604290906643169364/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=2604290906643169364' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/2604290906643169364'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/2604290906643169364'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2007/09/blog-post_15.html' title='ഒറ്റ്‌'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-2851630526194463089</id><published>2007-09-14T00:13:00.000+05:30</published><updated>2011-09-29T00:38:51.383+05:30</updated><title type='text'>Bio-data</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;എന്‍.ഗോപിനാഥന്‍ നായരുടേയും കാര്‍ത്ത്യായനിയമ്മയുടേയും മകനായി ജനിച്ചു.&lt;br /&gt;കോലഞ്ചരി സെണ്റ്റ്‌ പീറ്റേഴ്സ്‌ കോളജില്‍ നിന്ന്‌ രാഷ്ട്രമീമാംസയില്‍ ബിരുദം.കാലടി ശ്രീശങ്കരാചാര്യ സംസകൃതസര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം.ജേര്‍ണലിസത്തില്‍ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ളോമ.&lt;br /&gt;സാഹിതീസായകം സമാന്തരമാസികയുടെ പത്രാധിപരായിരുന്നു.ഇപ്പോള്‍ മംഗളം ദിനപ്പത്രത്തിണ്റ്റെ ലേഖകന്‍.&lt;br /&gt;ആനുകാലികങ്ങളിലൂടെയും ആകാശവാണിയിലൂടെയും രചനകള്‍ പുറത്തുവരുന്നു.പലരുടെ രചനകള്‍ ചേര്‍ത്ത്‌ കൊളാഷ്‌ എന്ന കുറുങ്കഥാസമാഹാരം പ്രസിദ്ധീകരിച്ചു.മഴമുറ്റം,വായനക്കാരനു വംശനാശം എന്നി സ്വന്തം കൃതികള്‍ വേറെ.&lt;br /&gt;കീഴില്ലത്തിണ്റ്റെ നേര്‍ക്കാഴ്ചകള്‍ എന്ന ഡോക്യുമെണ്റ്ററിയുടെ സംവിധായകന്‍.&lt;br /&gt;ഹരിശ്രീ കഥാപുരസ്കാരം ,ഫാസ്‌ കഥാപുരസ്കാരം എന്നിവ ലഭിച്ചു.&lt;br /&gt;ഭാര്യ: ശ്രീജ (സ്കൂള്‍ അധ്യാപിക)&lt;br /&gt;മകള്‍: ദേവിക&lt;br /&gt;വിലാസം അക്ഷരം കീഴില്ലം- എറണാകുളം ജില്ല&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-2851630526194463089?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/2851630526194463089/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=2851630526194463089' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/2851630526194463089'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/2851630526194463089'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2007/09/blog-post.html' title='Bio-data'/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5958083655585444002.post-5604887207429958330</id><published>2007-09-04T02:24:00.000+05:30</published><updated>2007-09-23T01:44:55.420+05:30</updated><title type='text'></title><content type='html'>&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5958083655585444002-5604887207429958330?l=sureshkeezhillam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sureshkeezhillam.blogspot.com/feeds/5604887207429958330/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5958083655585444002&amp;postID=5604887207429958330' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/5604887207429958330'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5958083655585444002/posts/default/5604887207429958330'/><link rel='alternate' type='text/html' href='http://sureshkeezhillam.blogspot.com/2007/09/ojn-jr1974v-fu.html' title=''/><author><name>സുരേഷ്‌ കീഴില്ലം</name><uri>http://www.blogger.com/profile/13473486666270904349</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://1.bp.blogspot.com/-Lvc6gAhqXw8/Tn3rkRSUr2I/AAAAAAAAATg/EZVTRcTSinw/s220/Suresh%2Bcar.jpg'/></author><thr:total>2</thr:total></entry></feed>
